Sunday, March 27, 2011

ഈ വര്‍ഷത്തെ ഹജജിന് ഇന്തൃക്കനുവദിച്ച ക്വാട്ട 160,000 ഇന്തൃ ആവശൃപ്പെട്ട നാല്‍പതിനായിരം അഡീഷനല്‍ ക്വാട്ട അനുവദിച്ചുകിട്ടുമെന്ന് പ്രതീക്ഷ

click here under for video
http://www.youtube.com/watch?v=DG2ke_FBA48

ജാഫറലി പാലക്കോട്

ജിദ്ദ: കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാരൃ മന്ത്രി എസ്.എം. കൃഷ്ണയും സൗദി ഹജജ് മന്ത്രി ഡോ. ഫുഅദ് ബിന്‍ അബ്ദുല്‍ സലാം അല്‍ ഫാരിസിയും തമ്മില്‍ ജിദ്ദയിലെ ഹജജ് മന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇന്തൃക്ക് അനുവദിച്ച ഹജജ് ക്വാട്ട ഒരുലക്ഷത്തി അറുപതിനായിരമാണ് എന്ന് ജിദ്ദാ ഇന്തൃന്‍ കോണ്‍സുലേറ്റ് ഇന്ന് സ്ഥിരീകരിച്ചു. ഇത് പ്രകാരം ഇന്തൃയും സൗദി അറേബയയും തമ്മിലുള്ള ഹജജ് കരാറില്‍ ബന്ധപ്പെട്ട ഉദേൃാഗസ്ഥര്‍ തമ്മില്‍ ഒപ്പിട്ടു. കഴിഞ്ഞ തവണയും ഇതേ ക്വാട്ടയായിരുന്നു ഇന്തൃക്ക് അനുവദിച്ചിരുന്നന്നതെങ്കിലും ഇന്തൃയുടെ ആവശൃം പരിഗണിച്ച് പിന്നീട് പതിനൊന്നായിരം പേര്‍ക്ക് കൂടി ഹജജ് ചെയ്യാനുള്ള അവസരം നല്‍കിയിരുന്നു. അത് പ്രകാരം സര്‍ക്കാര്‍, സ്വകാരൃ ഗ്രുപ്പുകളില്‍ മൊത്തം ഒരുലക്ഷത്തി എഴുപത്തി ഓരായിരം പേര്‍ക്കാണ് വിശുദ്ധ ഹജജ് കര്‍മ്മം ചെയ്യാന്‍ അവസരം നല്‍കിയിരുന്നു.

ഇന്നലെ സൗദി ഹജജ് മന്ത്രിയുമായി എസ്.എം കൃഷ്ണ നടത്തിയ ചര്‍ച്ചയില്‍ ഇന്തൃയില്‍ വിശുദ്ധ ഹജജ് കര്‍മ്മത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം കണക്കിലെടുത്ത് ഇപ്രാവിശൃം നല്‍പതിനായിരം പേര്‍ക്ക് കൂടി അതായത് രണ്ട് ലക്ഷത്തി പതിനൊന്നായിരം ഇന്തൃന്‍ ഹാജിമാര്‍ക്കെങ്കിലും ഹജജ് ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശൃപ്പെട്ടിരുന്നു. ഇന്തൃയുടെ ആവശൃം മുഴുവനായും അംഗീകരിക്കാന്‍ സൗദി അറേബൃക്കാവില്ല എങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഹാജിമാര്‍ക്ക് ഇത്തവണ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ അവസരം ലഭിക്കുമെന്നുതന്നെയാണ് ഇന്തൃയുടെ പ്രതീക്ഷ. നിരവധി രാഷ്ട്രങ്ങള്‍ തങ്ങളുടെ ഹജജ് ക്വാട്ട വര്‍ദ്ദിപ്പിക്കണമെന്ന് സൗദി അറേബൃയോട് ആവശൃപ്പെടുന്നുണ്ട്. അതുകൊണ്ട് ഇന്തൃയുടെ ആവശൃം ഒറ്റയടിക്ക് അംഗീകരിക്കപ്പെട്ടാല്‍ അത് സാങ്കേതികമായി ചില ബുദ്ധിമുട്ടുകള്‍ക്കിടയാക്കും. അത്‌കൊണ്ട്തന്നെ കഴിഞ്ഞ തവണ രണ്ട് പ്രാവിശൃമായി അനുവധിച്ച അഡീഷണല്‍ ക്വാട്ടയായ പതിനൊന്നായിരത്തിലുപരി ഇത്തവണ കൂടുതല്‍ അഡീഷണല്‍ ക്വാട്ട അനുവിക്കുമെന്നാണ് വിശ്വാസൃയോഗൃമായ കേന്ദ്രങ്ങളില്‍നിന്നും ലഭിക്കുന്ന സൂചനകള്‍.
ഇന്തൃന്‍ ഹജജ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി മൊഹ്‌സിന കിദ്വായി, അംബസാസിഡര്‍ ശ്രീ. തല്‍മീസ് അഹമ്മദ്, മറ്റ് ഉദേൃാഗസ്ഥരും കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാരൃ മന്ത്രി എസ്.എം. കൃഷ്ണയും സൗദി ഹജജ് മന്ത്രി ഡോ. ഫുഅദ് ബിന്‍ അബ്ദുല്‍ സലാം അല്‍ ഫാരിസിയും തമ്മില്‍ ജിദ്ദയിലെ ഹജജ് മന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ഫോട്ടോ: ഇന്തൃന്‍ വിദേശകാരൃ മന്ത്രി എസ്.എം. കൃഷ്ണയും സൗദി ഹജജ് മന്ത്രി ഡോ. ഫുഅദ് ബിന്‍ അബ്ദുല്‍ സലാം അല്‍ ഫാരിസിയും തമ്മില്‍ ജിദ്ദയിലെ ഹജജ് മന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയില്‍നിന്ന്.

ജാഫറലി പാലക്കോട്
ജിദ്ദട, സൗദി അറേബൃ, മൊബൈല്‍ 00966-509986807

ഈ വര്‍ഷത്തെ ഹജജിന് ഇന്തൃക്കനുവദിച്ച ക്വാട്ട 160,000
ഇന്തൃ ആവശൃപ്പെട്ട നാല്‍പതിനായിരം അഡീഷനല്‍ ക്വാട്ട അനുവദിച്ചുകിട്ടുമെന്ന് പ്രതീക്ഷ
ജാഫറലി പാലക്കോട്

ജിദ്ദ: കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാരൃ മന്ത്രി എസ്.എം. കൃഷ്ണയും സൗദി ഹജജ് മന്ത്രി ഡോ. ഫുഅദ് ബിന്‍ അബ്ദുല്‍ സലാം അല്‍ ഫാരിസിയും തമ്മില്‍ ജിദ്ദയിലെ ഹജജ് മന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇന്തൃക്ക് അനുവദിച്ച ഹജജ് ക്വാട്ട ഒരുലക്ഷത്തി അറുപതിനായിരമാണ് എന്ന് ജിദ്ദാ ഇന്തൃന്‍ കോണ്‍സുലേറ്റ് ഇന്ന് സ്ഥിരീകരിച്ചു. ഇത് പ്രകാരം ഇന്തൃയും സൗദി അറേബയയും തമ്മിലുള്ള ഹജജ് കരാറില്‍ ബന്ധപ്പെട്ട ഉദേൃാഗസ്ഥര്‍ തമ്മില്‍ ഒപ്പിട്ടു. കഴിഞ്ഞ തവണയും ഇതേ ക്വാട്ടയായിരുന്നു ഇന്തൃക്ക് അനുവദിച്ചിരുന്നന്നതെങ്കിലും ഇന്തൃയുടെ ആവശൃം പരിഗണിച്ച് പിന്നീട് പതിനൊന്നായിരം പേര്‍ക്ക് കൂടി ഹജജ് ചെയ്യാനുള്ള അവസരം നല്‍കിയിരുന്നു. അത് പ്രകാരം സര്‍ക്കാര്‍, സ്വകാരൃ ഗ്രുപ്പുകളില്‍ മൊത്തം ഒരുലക്ഷത്തി എഴുപത്തി ഓരായിരം പേര്‍ക്കാണ് വിശുദ്ധ ഹജജ് കര്‍മ്മം ചെയ്യാന്‍ അവസരം നല്‍കിയിരുന്നു.

ഇന്നലെ സൗദി ഹജജ് മന്ത്രിയുമായി എസ്.എം കൃഷ്ണ നടത്തിയ ചര്‍ച്ചയില്‍ ഇന്തൃയില്‍ വിശുദ്ധ ഹജജ് കര്‍മ്മത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം കണക്കിലെടുത്ത് ഇപ്രാവിശൃം നല്‍പതിനായിരം പേര്‍ക്ക് കൂടി അതായത് രണ്ട് ലക്ഷത്തി പതിനൊന്നായിരം ഇന്തൃന്‍ ഹാജിമാര്‍ക്കെങ്കിലും ഹജജ് ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശൃപ്പെട്ടിരുന്നു. ഇന്തൃയുടെ ആവശൃം മുഴുവനായും അംഗീകരിക്കാന്‍ സൗദി അറേബൃക്കാവില്ല എങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഹാജിമാര്‍ക്ക് ഇത്തവണ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ അവസരം ലഭിക്കുമെന്നുതന്നെയാണ് ഇന്തൃയുടെ പ്രതീക്ഷ. നിരവധി രാഷ്ട്രങ്ങള്‍ തങ്ങളുടെ ഹജജ് ക്വാട്ട വര്‍ദ്ദിപ്പിക്കണമെന്ന് സൗദി അറേബൃയോട് ആവശൃപ്പെടുന്നുണ്ട്. അതുകൊണ്ട് ഇന്തൃയുടെ ആവശൃം ഒറ്റയടിക്ക് അംഗീകരിക്കപ്പെട്ടാല്‍ അത് സാങ്കേതികമായി ചില ബുദ്ധിമുട്ടുകള്‍ക്കിടയാക്കും. അത്‌കൊണ്ട്തന്നെ കഴിഞ്ഞ തവണ രണ്ട് പ്രാവിശൃമായി അനുവധിച്ച അഡീഷണല്‍ ക്വാട്ടയായ പതിനൊന്നായിരത്തിലുപരി ഇത്തവണ കൂടുതല്‍ അഡീഷണല്‍ ക്വാട്ട അനുവിക്കുമെന്നാണ് വിശ്വാസൃയോഗൃമായ കേന്ദ്രങ്ങളില്‍നിന്നും ലഭിക്കുന്ന സൂചനകള്‍.
ഇന്തൃന്‍ ഹജജ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി മൊഹ്‌സിന കിദ്വായി, അംബസാസിഡര്‍ ശ്രീ. തല്‍മീസ് അഹമ്മദ്, മറ്റ് ഉദേൃാഗസ്ഥരും കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാരൃ മന്ത്രി എസ്.എം. കൃഷ്ണയും സൗദി ഹജജ് മന്ത്രി ഡോ. ഫുഅദ് ബിന്‍ അബ്ദുല്‍ സലാം അല്‍ ഫാരിസിയും തമ്മില്‍ ജിദ്ദയിലെ ഹജജ് മന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ഫോട്ടോ: ഇന്തൃന്‍ വിദേശകാരൃ മന്ത്രി എസ്.എം. കൃഷ്ണയും സൗദി ഹജജ് മന്ത്രി ഡോ. ഫുഅദ് ബിന്‍ അബ്ദുല്‍ സലാം അല്‍ ഫാരിസിയും തമ്മില്‍ ജിദ്ദയിലെ ഹജജ് മന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയില്‍നിന്ന്.

ജാഫറലി പാലക്കോട്
ജിദ്ദട, സൗദി അറേബൃ, മൊബൈല്‍ 00966-509986807



Wednesday, March 23, 2011

റിയാദില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ അല്‍ ഖുവ്വയ്യയില്‍ വാഹനാപകടം. അഞ്ച് മലയാളി തീര്‍ത്ഥാടകര്‍ക്ക് പരിക്ക്.

റിയാദ്: ദമ്മാമില്‍ നിന്നും ഉംറക്ക് പോവുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം പെരിന്തല്‍മണ്ണ പുഴക്കാട്ടിരി തളയങ്കല്‍ ഹംസ(48), ഭാരൃ ഷഹര്‍ബാനു(36), സഹോദരി സഫിയ(36), ഭര്‍ത്താവ് ഹംസ താമരത്ത്(50), മകന്‍ നിംഷാദ്(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അല്‍ഖുവയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റിയാദില്‍നിന്നും 150 കിലോമീറ്റര്‍ അകലെ അല്‍ ഖുവയ്യയില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ദുബൈയില്‍ ജോലിചെയ്യുന്ന താമരത്ത് ഹംസയും കുടുംബവും ദമ്മാമിലെത്തി ഭാരൃാ സഹോദരനായ ഹംസയേയും കുടുംബത്തേയും കൂടി ഉംറക്ക് പുറപ്പെട്ടതായിരുന്നു.


സുലൈയിലുണ്ടായ കാര്‍ അപകടം, രണ്ട് മലയാളികള്‍ മരിച്ചു.

റിയാദ്: റിയാദില്‍നിന്നും 500 കിലോമീറ്റര്‍ അകലെ ഖമീസ് മുശൈത്ത് റോഡില്‍ സുലൈയിലില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മുന്ന് പേര്‍ മരിച്ചു. ഇതില്‍ രണ്ട് പേര്‍ മലയാളികളാണ്.
മലപ്പുറം പാണ്ടിക്കാട് വള്ളിക്കാപ്പറമ്പില്‍ സൈതാലി എന്ന കുഞ്ഞാപ്പയുടെ മകന്‍ സക്കീര്‍(37), വള്ളിക്കാപ്പറമ്പില്‍ കുഞ്ഞാലിയുടെ മകന്‍ റിയാസ് ബാബു(31) എന്നീ മലയാളികളെ കൂടാതെ സിറിയന്‍ പൗരനായ ഹസന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു സിറിയന്‍ പൗരന്‍ മുഹന്നതിനെ സുലൈയില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാലുപേരും കേബിള്‍ നെറ്റ്‌വര്‍ക്ക് കമ്പനിയില്‍ ജീവനക്കാരായിരുന്നു. ജോലിയാവശൃാര്‍ത്തം ഖമിസ്മുശൈത്തില്‍ പോയി മടങ്ങി വരവെ ചൊവ്വാഴ്ച രാത്രി ഇവര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടുകയും മറിയുകയുമായിരുന്നു. മൂവരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ ഇവടെ മേര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
രണ്ടര വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുന്ന സക്കീര്‍ അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് എത്തിയത് രണ്ടു മാസം മുമ്പാണ്. ഭാരൃ ഹസിന ഒരു മാസം ഗര്‍ഭിണിയാണ്. സ്വാലിഹ്(6), …. 3) മക്കളാണ്. ഫാത്വിമയാണ് മാതാവ്.
ആറുവര്‍,മായി റിയാദിലുള്ള റിയാസ് ബാബു അവിവാത്തിതനാണ്. ഇക്കഴിഞ്ഞ ബലിപെരുന്നാള്‍ അവധിക്കാണ് അവസാനമായി നാട്ടില്‍പോയി മടങ്ങിയെത്തിയത്. ഫാത്വിമയാണ് മാതാവ്.
സുലൈയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകരായ റഷീദ് പെരിഞ്ഞല്‍മണ്ണ, നാസര്‍ കൊണ്ടോട്ടി, എന്‍.ആന്‍.കെ. ഫോറം ചെയര്‍മാന്‍ ബഷീര്‍ പാണ്ടിക്കാട്, സാമൂഹൃ പ്രവര്‍ത്തകനായ തെന്നല മൊയ്തീന്‍ കുട്ടി, ഇന്തൃന്‍ എംബസി അധികൃതര്‍ തുടങ്ങിയവര്‍ അനന്തര നടപടിക്രമങ്ങള്‍ക്ക് രംഗത്തുണ്ട്.
ഫോട്ടോ: സക്കീര്‍, ബാബു.

ജിദ്ദയില്‍ താമസ സ്ഥലത്ത് തീപ്പിടുത്തം. പുക ശ്വസിച്ച് രണ്ട്‌പേര്‍ മരിച്ചു.

ജിദ്ദ: ജിദ്ദയിലെ പ്രമുഖ പട്ടണമായ ബലദില്‍ ഫയര്‍ഫോഴ്‌സിനടുത്ത് മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തിനുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ച് മലപ്പുറം ജില്ലക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാടിനടുത്ത് പാലോളിപറമ്പ് സ്വദേശികളായ കല്ലുപാലന്‍ ഫൈസല്‍ ഖാന്‍(21), പെരിന്തമണ്ണ ആനമങ്ങാട് കല്ലുവാലന്‍ വീട്ടില്‍ മൊയ്തുപ്പു മകന്‍ ഫൈറുസ്(24) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. ഇവരുടെ കുടെ താമക്കാരായ മരിച്ച ഫൈസല്‍ ഖാന്റെ പിതാവ് അബ്ദുല്‍ അസീസ്, കാപ്പില്‍ സുധീര്‍, അരീക്കോട് കൊളങ്ങര സ്വദേശി അബാസ്
പാറക്കടവന്‍, പെരിന്തല്‍മണ്ണ മണ്ണവട്ടത്തൂര്‍ കാപ്പില്‍ ഉനൈസ് ബാബു എന്നിവരെ പുക ശ്വസിച്ച് ഗുരുതരമായ ആവസ്തയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അബ്ദുല്‍ അസീസ്, സുധീര്‍ എന്നിവരൊഴികെ മറ്റുള്ളവരെ ഇന്ന്(ബുധന്‍) രാവിലെ ഒമ്പത് മണിയോടെ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജജ് ചെയ്തിട്ടുണ്ട്. അബ്ദുല്‍ അസീസ്, സുധീന്‍ എന്നിവരുടെ നില അതീവ ഗുരുതരമായിരുന്നു എങ്കിലും സുധീറിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് ഇവരെ പ്രവേശിപ്പിച്ച മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍നിന്നും ലഭിക്കുന്ന വിവരം.
മരിച്ചവരും പരിക്കേറ്റവരും അല്‍ സാജിയ മൊബൈല്‍ ഷോപ്പ് ശൃഖലയില്‍പെട്ട സ്ഥാപനങ്ങളിലെ
ജോലിക്കാരാണ്. ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ്‌വന്ന് ഇവര്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. രണ്ട് ബഡ്‌റൂമും ഒരു ഡൈനിംഗ് ഹാളും ഒരു അടുക്കളയും അടങ്ങുന്നതാണ് ഇവര്‍ താമസിക്കുന്ന സ്ഥലം. രണ്ട് മണിയോടടുത്ത് ഡൈനിംഗ് ഹാളിലുണ്ടായ ഇലക്ട്രിക്ക് ഷോര്‍ട്ട് സര്‍കൃൂട്ടാണ് അപകടം വിളിച്ചുവരുത്തിയത്. ഷോര്‍ട്ട് സര്‍കൃൂട്ട് കാരണം ഉണ്ടായ പുക ഇവര്‍ കിടന്നുറങ്ങുകയായിരുന്ന റുമില്‍ വൃാപിക്കുകയും റുമില്‍നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ പുക ശ്വസിച്ച് അവശരായി വിഴുകയുമായിരുന്നു. ഇവരുടെ കൂടെ താമസിക്കുന്ന അബാസ് പാറക്കടവന്‍ ജനല്‍ ഗ്‌ളാസ് പൊളിച്ച് പുറത്തേക്ക് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ഫയര്‍ഫൊഴ്‌സ് എത്തി വാതില്‍ പൊളിച്ച് റുമിനകത്ത് കുടുങ്ങിയ മറ്റ് ആറുപേരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ സംഭവ സ്ഥലത്തു വെച്ചുതന്നെ പുക ശ്വസിച്ച് ശ്വാസം കിട്ടാതെ ഫൈറുസ് മരിച്ചിരുന്നു. ഫയര്‍ഫോഴ്‌സിനെ വിളിച്ച് പുറത്തേക്ക് വിവരമറിയിച്ച അബാസും തല്‍ഞ്ഞണം അവശനായി വീണിരുന്നു. അല്‍ വതനി ആശുപത്രിയില്‍ വെച്ച് രാവിലെ ഒമ്പത് മണിയോടടുത്താണ് ഫൈസല്‍ ഖാന്‍ മരിച്ചത്.
മരിച്ച ഫൈസല്‍ഖാന്‍ ഒന്നരമാസം മുമ്പും ഫൈറുസ് ഒന്നര വര്‍ഷം മുമ്പുമാണ് ജിദ്ദയില്‍ ജോലിക്കെത്തിയത്. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ജിദ്ദാ കെ.എം.സി.സി. പ്രവര്‍ത്തകര്‍ കര്‍മ്മരംഗത്തുണ്ട്. ജിദ്ദയിലെ വിവിധ സാമൂഹൃ സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ പ്രവൃത്തിക്കുന്നവര്‍ ആശുപത്രി സന്ദര്‍ശിച്ചു.

Tuesday, March 22, 2011

കേളി ഫുട്‌ബോള്‍: അറബ്‌സാസ് റെയിന്‍ബോ സെമിയില്‍


റിയാദ്: ലുലു കപ്പിനും സിറ്റി ഫ്‌ളവര്‍ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള ആറാമത് കേളി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ലീഡേഴ്‌സ് സ്റ്റാറിനെ മറുപടിയില്ലാത്ത മുന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അറബ്‌സാസ് റെയിന്‍ബോ സെമിയിലെത്തി.
റെയിന്‍ബോയുടെ കൃാപ്റ്റന്‍ ജാക്‌സന്‍ ഏറ്റവും നല്ല കളിക്കാരനുള്ള സതേങ്ങാട് ട്രാവല്‍സ് ബത്തയുടെ പ്രതേൃക സമ്മാനത്തിനര്‍ഹനായി. ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത കളിക്കാര്‍ക്ക് ഇന്തോമി റിയാദ് റപമൊട്ടര്‍ മുഹമ്മദലി സമ്മാനവിതരണം നടത്തി. ഖളികാണാനെത്തുന്നവര്‍ക്കായി ആഴ്ചതോറും നടത്തുന്ന സൗജനൃ നെറുക്കെടുപ്പില്‍ വിമാന ടിക്കറ്റിനരത്തനായ ഹാരിസിന് ജെറ്റ് എയര്‍വേസ് പ്രതിനിധി സാലി ടിക്കറ്റ് കൈമാറി.


മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒ.ഐ.സി.സി ജാമ്യത്തുക നല്കി

റിയാദ്: മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, പൊന്നാനി, തവനൂര്‍ നിയമസഭാ മണ്ഡലങ്ങളിലേക്ക് മത്‌സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെക്കാനുള്ള ജാമ്യത്തുക ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മററിക്ക് കീഴിലുള്ള മലപ്പുറം ജില്ലാ കമ്മററി സംഭാവനയായി നല്‍കി. ബത്ഹയിലെ ഒ.ഐ.സി.സി ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നാട്ടിലേക്ക് പോകുന്ന സെന്‍ട്രല്‍ കമ്മററി വൈസ് പ്രസിഡണ്ട് സലീം കളക്കരക്ക് ജാമ്യത്തുകക്കുള്ള ചെക്ക് മലപ്പുറം ജില്ലാ കമ്മററി പ്രസിഡണ്ട് സിദ്ദീഖ് കല്ലൂപറമ്പന്‍ കൈമാറി. ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍ കുമാര്‍, പി.ടി അജയ മോഹന്‍, വി.വി പ്രകാശ് എന്നീ കോണ്‍ഗ്രസ് നേതാക്കളാണ് യഥാക്രമം നിലമ്പൂര്‍, വണ്ടൂര്‍, പൊന്നാനി, തവനൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നും യു.ഡി.എഫ് ടിക്കററില്‍ ജനവിധി തേടുന്നത്.
സെന്‍ട്രല്‍ കമ്മററി പ്രസിഡണ്ട് സി.എം. കുഞ്ഞി കുമ്പള, ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, ഫിറോസ് ബാബു, മലപ്പുറം ജില്ലാ കമ്മററി ജനറല്‍ സെക്രട്ടറി ഷാജഹാന്‍ എടക്കര, ട്രഷറര്‍ ഉമ്മര്‍ ഉത്തേപ്പാടന്‍, സെന്‍ട്രല്‍ കമ്മററി നിര്‍വ്വാഹക സമിതിയംഗം മുസ്തഫ പാണ്ടിക്കാട്, വിശ്വനാഥന്‍ ചെറുകാട്, ജംഷീദ് തുവ്വൂര്‍, ഷൗക്കത്ത് മഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ മുഴുവന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടേയും വിജയത്തിനായി വിവിധ പ്രചരണ പരിപാടികളാണ് റിയാദിലെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മററി ആസൂത്രണം ചെയ്തിരിക്കുന്നത്. വാഹന പ്രചരണ ജാഥകളോടൊപ്പം, കോല്‍ക്കളി, തെരുവു നാടകം മുതലായവ സജജീകരിച്ച പ്രത്യേക വാഹനങ്ങള്‍ എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തും. പ്രവാസി കുടുംബങ്ങളേയും മററും കേന്ദ്രീകരിച്ചു കൊണ്ടുള്ള മററ് ക്യാമ്പയിനുകളും ജില്ലാ കമ്മററി നടപ്പിലാക്കുമെന്ന് പ്രസിഡണ്ട് സിദ്ദീഖ് കല്ലൂപറമ്പന്‍ പറഞ്ഞു.

ഫോട്ടോ: മലപ്പുറം ജില്ലയില്‍ നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്‌സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടി വെക്കാനുള്ള ജാമ്യത്തുക റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മററി പ്രസിഡണ്ട് സിദ്ദീഖ് കല്ലൂപറമ്പന്‍ സെന്‍ട്രല്‍ കമ്മററി വൈസ് പ്രസിഡണ്ട് സലീം കളക്കരക്ക് കൈമാറുന്നു.

ബുറൈദക്ക് സമീപം അല്‍ ബോസറില്‍ യുവാവ് വാഹനം ഇടിച്ച് മരിച്ചു.


ബുറൈദ: ബുറൈദക്ക് സമീപം അല്‍ ബോസറില്‍ കഴിഞ്ഞ ദിവസം രാത്രി സൈക്കിള്‍ യാത്രക്കാരനായ മലയാളി യുവാവ് വാഹനം ഇടിച്ച് മരിച്ചു. വയനാട് പുല്‍പള്ളി തന്തയില്‍ വീട്ടില്‍ മുഹമ്മദ്, ഫാത്തിമ ദമ്പദികളുടെ മകന്‍ മുഹമ്മദ് നൗഷാദ്(37) ആണ് മരിച്ചത്. അല്‍ ബോസില്‍ കൃഷിയിടത്തിലും ഒപ്പം ആടിനെ മേയ്ക്കല്‍ ജോലിയിലുമായിരുന്നു. രാത്രി ജോലി കഴിഞ്ഞ് അടുത്ത ഷോപ്പില്‍ നിന്നും ആഹാര സാധനങ്ങള്‍ വാങ്ങി സൈക്കിളില്‍ മടങ്ങവെ അമിത വേഗതയില്‍ വന്ന സൗദി പൗരന്‍ ഓടിച്ച വാഹനം തട്ടി തല്‍ക്ഷണം മരിക്കുകയായിരുന്നു. ബുറൈദയിലെ സാമുഹൃ പ്രവര്‍ത്തകനായ ഇഖ്ബാല്‍ പള്ളിമുക്കിനെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അറിയിച്ചാണ് മരണവിവരം. ഒന്നര വര്‍ഷം മുമ്പാണ് നൗഷാദ് ഇവിടെ ജോലിക്കെത്തിയത്. ഭാരൃ റുഖിയ. നൗഫിയ(16), നിന്‍സില(14), ഫഹീല(12), അജ്മല്‍(6) മക്കളാണ്. ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം ഇവിടെതന്നെ ഖബറടക്കും.

മക്ക ജയിലില്‍ കഴിയുന്ന മലയാളിയുടെ മോചനത്തിന് വഴിയൊരുങ്ങി


മക്ക: ഫ്രറ്റേണിറ്റി ഫോറത്തിന്റെ ഇടപെടല്‍ മൂലം മലയാളി യുവാവിന്റെ ജയിലില്‍ മോചനത്തിന് വഴി തെളിഞ്ഞു. വാഹനാപകടത്തില്‍ യമനി പൗരന്‍ മരിച്ച കേസില്‍ മൂന്ന് മാസമായി മക്ക ജയിലില്‍ കഴിയുന്ന തിരൂരങ്ങാടിക്കടുത്ത വെന്നിയൂര്‍ ചുള്ളിപ്പാറ സ്വദേശി ശുഎൈബിന്റെ(22) മോചനത്തിനാണ് വഴിയൊരുങ്ങിയത്. മരിച്ച യമനി പൗരന്റെ കുടുംബത്തിന് കോടതി നല്‍കാന്‍ വിധിച്ച 75,000 റിയാല്‍ ബ്ലഡ് മണി ബുധനാഴ്ച കോടതിയില്‍ നല്‍കുമെന്ന് ഫോറം പ്രവര്‍ത്തകര്‍ അറിയിച്ചു. സുമസ്സുകളുടെയും ശുഎൈബിന്റെ ബന്ധുക്കളുടെയും സ്‌പോണ്‍സറുടെയും സഹായത്തോടെ ബ്ലഡ് മണി നല്‍കാനുള്ള തുക കണ്ടെത്തിയിട്ടുണ്ട്. ഹൗസ്്‌ഡ്രൈവറായി ജോലി ചെയ്യുന്ന ശുഎൈബ് ഓടിച്ച വാഹനം ഇടിച്ച് യമനി പൗരന്‍ മരിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ശുഎൈബ് പുതിയ വിസയില്‍ മക്കയിലെത്തിയത്. വിസയുടെ കടം തീരുന്നതിന് മുമ്പെ ശുഎൈബ് അപകടത്തില്‍ പെടുകയായിരുന്നു. വൃദ്ധരായ മാതാപിതാക്കളും എട്ട് മക്കളുമടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായ ശുഎൈബ് ജയിലിലായതോടെ കുടുംബം ഏറെ കഷ്ടപ്പാടിലാണ് കഴിയുന്നത്. പിതാവ് അബ്ദുറഹ്മാന് സംസാര ശേഷിയില്ല. ശുഎൈബിന് താഴെയുള്ള സഹോദരങ്ങളെല്ലാം വിദ്യാര്‍ഥികളാണ്. മക്കയിലെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരായ അശ്‌റഫ് ഇരിട്ടി, മുസ്തഫ എം ബി, മാനു സുഫ്‌റാത്ത് എന്നിവരാണ് കേസിലാവശ്യമായ സഹായം നല്‍കിയത്.

Monday, March 21, 2011

സ്‌പോണ്‍സര്‍ എക്‌സിറ്റ് വിസ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡീപോര്‍ട്ടേഷന്‍ സെന്റെര്‍ മേധാവിയുടെ സഹായത്താല്‍ അബ്ദുസ്സമദ് നാട്ടില്‍ പോയി.


ജാഫറലി പാലക്കോട്

റിയാദ്: സ്‌പോണ്‍സറില്‍ നിന്നും ചാടി പുറത്ത് ജോലി ചെയ്തതിന്റെ പേരില്‍ സ്‌പോണ്‍സര്‍ എക്‌സിറ്റ് നല്‍കാതിരുന്ന പത്തനാപുരം പുന്നല സ്വദേശി അബ്ദുസ്സമദ് റാവുത്തര്‍ റിയാദിലെ സാമൂഹൃ പ്രവര്‍ത്തകരുടേയും
ഡീപ്പോര്‍ട്ടേഷന്‍ മേധാവിയുടേയും സഹായത്താല്‍ അവസാനം നാട്ടിലേക്ക് തിരിച്ചുപോയി. എട്ട് മാസത്തോളം ജോലി ചെയ്തിട്ടും വേതനമൊന്നും നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു അബ്ദുസ്സമദിന് സ്‌പോസറില്‍നിന്നും
ണ്‍ ഒളിച്ചോടിപോകേണ്ടിവന്നത്.

2008ല്‍ അമ്പതിനായിരം രുപ കൊടുത്ത് ഒരു നാട്ടുകാരനില്‍നിന്നായിരുന്നു വിസ കരസ്ഥമാക്കിയത്. എഴുന്നൂറ് റിയാല്‍ ശമ്പളം, ഭക്ഷണം, താമസ സൗകരൃം എന്നിവയായിരുന്നു വാഗ്ദാനം. വീട്ടു DRIVER ജോലിക്കാരനായിട്ടായിരുന്നു റിയാദില്‍ എത്തിയത്. എന്നാല്‍ എട്ട് മാസം കഴിഞ്ഞിട്ടും ശമ്പളവും താമസ സൗകരൃവും നല്‍കാത്തതിനെ തുടര്‍ന്നും ഡ്രൈവിംഗ് ലൈസിനൊ ഇകാമ എന്ന തിരിച്ചറിയല്‍ രേഖയൊ നല്‍കാത്തതിനെ തുടര്‍ന്നും ഗതൃന്തരമില്ലാതെ സ്‌പോണ്‍സറെ വിട്ട് ഒളിച്ചോടിപോകേണ്ടിവന്നു.
സ്‌പോണ്‍സര്‍ അറിയാതെ ലഭൃമായ ജോലികളെല്ലാം കുറഞ്ഞ ശമ്പളത്തിന് ചെയ്ത് നാട്ടിലെ കുടുംബത്തിന് തെല്ലാരാശ്വാസം നല്‍കി കഴിഞ്ഞുകുടുന്നതിനിടയിലാണ് കാലിനുബാധിച്ച അസുഖം തുടര്‍ന്നും ജോലി ചെയ്യന്‍ തടസ്സമായത്. ഇക്കാമയും പാസ്‌പോര്‍ട്ടും ഇല്ലാത്തതിനാല്‍ നല്ല ചികില്‍സതേടി ആശുപത്രിയില്‍ ചെല്ലാനും കഴിയാതെയായി. അതോടൊപ്പം താമസ രേഖകള്‍ ഇല്ലാത്തതിനാല്‍ നാട്ടിലെത്താനുള്ള വഴിയും മുടങ്ങി. ഇതിനിടയില്‍ സൗദി ഗവണ്‍മെന്റ് പൊതുമാപ്പ് പ്രഖൃാപിച്ചതിന്റെ അടിസ്ഥാനത്തില്‍ സാമൂഹൃ പ്രവര്‍ത്തകരുടെ ശ്രമ ഫലമായി ഇന്തൃന്‍ എംബസിയില്‍ നിന്നും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു. സ്‌പോണ്‍സറില്‍നിന്നും ചാടിപ്പോയവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്ലൃം ലഭിക്കാത്തിനാല്‍ പല ഏജന്റുമാരേയും വളഞ്ഞ വഴിക്ക് സമിപിച്ചെങ്കിലും ഏറെ നാള്‍ അതിനുവേണ്ടി നടന്ന് സമയം പാഴായത് മാത്രം മിച്ചം.

ഇതിനിടയിലാണ് കെ.ആര്‍.ഡബ്‌ളിയു പ്രവര്‍ത്തകരായ ഷിബു പത്താപുരം, ബഷീര്‍ പാണക്കാട് തുടങ്ങിയവരെ കണ്ട് മുട്ടിയതും ഇന്തൃന്‍ എംബസിയുമായി ബന്ധപ്പെടുന്നതും. ഇന്തൃന്‍ എംബസി അംഗികാര പത്രം നല്‍കിയതിന്റെ വെളിച്ചത്തില്‍ സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് സംസാരിച്ചുവെങ്കിലും ഇദ്ദേഹത്തെ നാട്ടിലേക്ക് തിരിച്ചയക്കുന്ന കാരൃത്തില്‍ സ്‌പോണ്‍സര്‍ നിസ്സഹകരിക്കയായിരുന്നു. ഡിപ്പോര്‍ട്ടേഷന്‍ സെന്റെര്‍ മേധാവി മുഖേന സ്‌പോണ്‍സറെ ബന്ധപ്പെട്ടിടും ഫലമുണ്ടായില്ല. സ്‌പോണ്‍സര്‍ സഹകരിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ ഡീപ്പോര്‍ട്ടേഷന്‍ സെന്‍െര്‍ മേധാവി മുന്‍കൈ എടുത്ത് അബ്ദുസ്സമദിന്റെ പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റടിപ്പിച്ചതിന്റെ ഫലമായി കഴിഞ്ഞ ദിവസം അബ്ദുസ്സമദ് എയര്‍ ഇന്തൃാ വിമാനത്തില്‍ നാട്ടിലേക്ക് പറന്നു.

ജാഫറലി പാലക്കോട്
ജിദ്ദട, സൗദി അറേബൃ, മൊബൈല്‍ 00966-509986807

Saturday, March 19, 2011

ഇടതുപക്ഷ അനുഭാവ സംഘടനകളില്‍നിന്നും രാജിവെച്ച് കെ.എം.സി.സിയില്‍ അംഗത്വമെടുക്കുന്നു.

ബുറൈദ: കേരളത്തിലെ മാറിവരുന്ന രാഷ്ട്രീയ സാഹചരൃത്തില്‍ ഇന്തൃന്‍ നാഷണല്‍ ലിഗിന്റെ പ്രവാസി പോഷക സംഘടനയായ ഐ.എം.സി.സി. ഭാരവാഹികളടക്കം നിരവധി ഇടത് പക്ഷ അനുഭാവികള്‍ മുസ്‌ലിം ലിഗിന്റെ പോഷക സംഘടനയായ കെ.എം.സി.സിയില്‍ അണിചേരുന്നതായി ബുറൈദയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബുറൈദ ഐ.എം.സി.സി. മുന്‍ സെക്രട്ടറി അലവികുട്ടി വളാഞ്ചേരി, ഐ.എം.സി.സി. മലപ്പുറം ജില്ലാ ബുറൈദാ കമ്മിറ്റി പ്രസിഡണ്ട് റഷീദ് പാറക്കാരന്‍, ഇടത്പക്ഷ അനുഭാവികളായ മേലേടത്ത് ഉബൈദത്ത്, ഹമീദ് വടക്കാങ്ങര, പാറക്കാരന്‍ ഇഖ്ബാല്‍ എടവണ്ണ തുടങ്ങി നിരവധിപേര്‍ കെ.എം.സി.സി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വെച്ച് ആല്‍ഫാ മുഹമ്മദ് ഹാജിയില്‍ നിന്നും അംഗത്വം ഏറ്റുവാങ്ങി. ബഷീര്‍ ഒതായി അധൃക്ഷത വഹിച്ചു. യു.ഡി.എഫ് പോഷക സംഘടനകളുടെ കൂട്ടായ്മയായ യു.സി.എഫ് ചെയര്‍മാന്‍ ഇഖ്ബാല്‍ പള്ളിമുക്ക് യോഗം ഉല്‍ഘാടനം ചെയ്തു. തെറ്റുകള്‍ മാത്രം ചെയ്തുകൂട്ടിയ സി.പി.എം കഴിഞ്ഞ അഞ്ചുവര്‍ഷം തെറ്റുതിരുത്തല്‍ നടപടികളുമായി മുന്നോട്ട് പോയിട്ടും ഇടത് സര്‍ക്കാറിനും പാര്‍ട്ടിക്കും ജനങ്ങളില്‍നിന്ന് അകലാനേ കഴിഞ്ഞുള്ളൂ. മത മേലധൃക്ഷന്‍മാരേയും കോടതികളേയും തള്ളിപറഞ്ഞും ധിക്കാരപരമായ നടപടികള്‍ കൈകൊണ്ടും ലോട്ടറി മാഫിയകളെ വളര്‍ത്തുകയും ചെയ്തിരുന്ന ഇടതു സര്‍ക്കാറിനെ അധികാരത്തില്‍നിന്നും അകറ്റി നിര്‍ത്താനും യു.ഡി.എഫിനെ ഭരണസാരഥൃത്തിലേറ്റാനും കോണ്‍ഗ്രസ്സ്, ലീഗ് അനുഭാവികളടക്കമുള്ളവര്‍ ഒന്നിച്ചു നില്‍ക്കണമെന്നും വരും ദിവസങ്ങളില്‍ നിരവധി പേര്‍ ഇടത് അനുഭാവ സംഘടനകളില്‍നിന്നും രാജിവെച്ച് സംഘടനയില്‍ എത്തിച്ചേരുമെന്നും യോഗത്തില്‍ പ്രസംഗിച്ചവര്‍ പറഞ്ഞു.

സി.എം. ചെറുകര, മൊയ്തീന്‍ കുട്ടി കുരുതേരി, അല്‍ഫാ മുഹമ്മദ് ഹാജി, നൗഷാദ് പട്ടാമ്പി, ബഷീര്‍ വെള്ളില, റഫീഖ് പെരുവള്ളൂര്‍ സംസാരിച്ചു. സിദ്ദീഖ് മേലങ്ങാടി സ്വാഗതവും ഷൗക്കത്ത് പന്നിയോട് നന്ദിയും പറഞ്ഞു.

ഫോട്ടോ: വിവിധ ഇടത് അനുഭാവ സംഘടനകളില്‍നിന്നും രാജിവെച്ച് കെ.എം.സി.സി.യില്‍ എത്തിയവര്‍ക്ക് ആല്‍ഫാ മുഹമ്മദ് ഹാജി അംഗത്വം വിതരണം ചെയ്യുന്നു.

Orders of the King .. Welcome from the young and the unemployed

http://tripwow.tripadvisor.com/tripwow/ta-011b-2124-e5fa?ln

After the leader’s speech and the Royal Decrees,

People joy all over KSA

Yesterday, a public joy prevails all the streets of KSA after the King’s speech (MAPH) which bears many national meanings and

implications;

t

hen, it was followed by Royal Decrees which were sincere good

news from our leader. The d

ecrees aimed at the people welfare and pride in addition to the

nat

ional mission achieved by the governmental authorities in a new way that will achieve the present demands and the future strategies for the sake of our country and the next generations.

The King’s speech and the Royal Decrees paid attention to the people and their

welfare which are considered one of the development basics. This grant

didn’t focus only on the present demands but also the bright future for our children,

grandch

ildren and the sinc

ere and loyal persons for their country and religion.








Friday, March 18, 2011

Health benefits of Salat

Different postures of Salat. In every posture there are certain health benefits, for example, bowing position tones stomach muscles, abdomen and kidneys and the spine becomes supple and flexible, while the spinal nerves are nourished. In doing Sujud, there is less chance of getting headache, spasms, aches, etc. due to the fact that the electrostatic charges are dissipated and discharged.SALAT has been made compulsory on all believers in all situations. It is an activity which cannot be neglected under any circumstance. This obligation on us should not be regarded as a burden, but rather it should be cherished and appreciated.
The Arabic word “Salah,” doesn’t only mean “prayer,” because “pray” basically means to address a prayer to God or another deity, according to the Oxford dictionary. “Salah,” is a word with a broad meaning, which doesn’t only mean prayer, but also means goodness, righteousness and godliness. In Salah, we not only ask from Allah but we also thank Him, praise Him and at the same time receive guidance from Him. Salah in the true sense is programming or conditioning.

The prayer conditions us to stay away from forbidden and shameful actions, and encourages us to do righteous and sensible deeds. Since we humans have limited free will, this conditioning will help us and enable us to stay away from forbidden things, and enjoin on what is not forbidden. A healthy body requires three meals a day. Similarly, the spiritual soul requires five times Salah a day.
Besides attaining spiritual upliftment from performing one’s Salat, one may also gain many physical and psychological benefits. Prophet Muhammad (peace be upon him) is recorded in a Hadith (Ibn Majah) stating that prayer is a cure for many diseases. The wisdom in this claim can be understood when assessing the physical benefits of the act of prayer.
The process of performing Salat expects certain movements and actions, these actions performed at least five times a day have been found to equate to jogging or walking at a rate of three miles an hour.

This is a basic level of exercise strongly advocated by doctors and members of the medical fraternity on a whole. The importance of exercise is undeniable, with potential benefits to the cardiac, respiratory, skeletal and muscular system. The dynamics of Salat contribute to the improvement of all of these systems, with specific emphasis on the muscular and cardiac systems. Before we delve into a detailed discussion, it needs to be noted that the purpose of performing Salat should not be to obtain health benefits, but rather to fulfill a religious requirement. The fact that there are physical benefits associated with prayer comes as a blessing.
In Salah, when we perform ruku that is bowing down, extra blood flows into the upper part of the body. The spine becomes supple and flexible, while the spinal nerves are nourished. This relieves backache and pain. This is a good posture for reducing flatulence. This action stretches the lower back, thighs, and calves while blood gets pumped into the upper torso. Bowing position tones stomach muscles, abdomen and kidneys. When we come back to the standing position (after ruku), the blood which has entered into the upper part of the body, comes back to normal and the body is relaxed. As a result, this blood carries away toxins and releases tension.
When we do Sujud, which is basically the prostration to the ground with eight parts of the body touching the floor, the forehead on the ground which is the best position of Salat. It is the most relevant part of Salat. Daily, the human beings are propounded by electrostatic charges from the atmosphere, which exudes perspiration in the central nervous system which gets super-saturated.

These extra electrostatic charges have to be dissipated and discharged, otherwise resulting in headache, neck ache, muscles spasms, etc. No wonder people regularly take tranquillizers and drugs to relieve the pain. These electrostatic charges are dissipated and discharged when the frontal lobe of the brain is put on the ground, in Sujud. There is dominance of the frontal lobe, and the thinking capacity of the brain is not on the top of the brain, but in the frontal lobe.
In doing Sujud, there is less chance of getting headache, spasms, aches, etc. due to the fact that the electrostatic charges are dissipated and discharged.
Moreover, the Sujud allow extra blood supply to enter the brain, which enables it to become healthier. It also has a positive effect on memory, vision, hearing, concentration and the psyche. In addition, extra blood flows into the skin, neck and face which increases circulation of blood of the skin, neck and face, which is very healthy especially in cold seasons.

Also, it allows mental toxins to be cleaned by blood. This is also very good for the brain. This prevents diseases such as: Fibromyalgia (Fibrositis) and chilblains. During the Sujud, there is drainage of the paranasal sinuses, thus there are less chances of getting sinusitis which consists of inflammation of the linings of the sinuses that surround the nose.

In certain forms of yoga, some adherents stand on their heads for the purpose of blood flowing to the brain, which we Muslims have been doing for centuries.

Ministry issues repairmen rule for girls’ schools

RIYADH: The Ministry of Education has issued new rules governing the entrance of repairmen into girls’ schools.
Al-Watan Arabic daily reported that a “curfew” is to be imposed on all pupils and teachers while workmen are on the premises and that school principals are to be held “fully responsible” for repairmen brought into schools to perform maintenance work.
The orders, a copy of which was seen by the newspaper, state that school principals must ensure no teachers and staff move about the premises while repairmen are on site and that the workmen must be accompanied at all times by a school security guard from the moment they enter the school until they complete their work and depart the premises.
Workers are also required to present school maintenance and operations offices with a document certifying that work has been completed.

117 illegal aliens arrested

JEDDAH: The Passports Department in Makkah launched a midnight raid Tuesday on a number of “suspicious” houses in Al-Bukhariya area and arrested 117 illegal aliens of different nationalities for violation of residency laws.
The Passports Department carried out the raids acting on information that these houses were sheltering runaway housemaids and drivers and supplying them to others on an hourly-basis at high rates.
It was found out that the houses were rented under the names of legal residents.
Maj. Muhammad Al-Hussein, spokesman for the Passports Department, said those arrested were found to be living in poor conditions.

Algerian conjoined twins separated at Riyadh hospital

RIYADH: A multidisciplinary team of surgeons, pediatricians and nurses led by Health Minister Dr. Abdullah Al-Rabeeah successfully separated four-month-old conjoined twin girls at King Abdulaziz Medical City in Riyadh on Thursday.

Algerian twins Sarah and Ekram were separated during an eight-phase marathon surgery that began at 7:30 a.m. and lasted until 6 p.m.

The operation was carried out in line with the instructions of Custodian of the Two Holy Mosques King Abdullah.

“The girls currently are recovering,” said Al-Rabeeah, adding that the twins are expected to leave hospital within a few weeks from now. The girls were conjoined from the hip and also shared urinary and reproductive organs.

The girls were flown to Riyadh with their parents on a special medivac plane ordered by the king on March 2.

Al-Rabeeah said that the separation of the two genitals and two urethras was completed in the morning phase, followed by separation of the anus and the lower part of the rectum.

“In fact, the twins were also sharing the lower part of the rectum and the anal canal,” said Al-Rabeeah, adding that the separation of the spinal cord was very risky and took about three hours.

“We started closing the wounds of the two girls at around 3:15 in the afternoon,” said Al-Rabeeah.

The medical team first discussed the situation of the twins and gave a detailed explanation to the parents on the procedure and its stages.

Al-Rabeeah said the twins underwent a series of clinical tests before the actual surgery started.

The total cost of airlifting the twin girls and the surgery including post-surgery bills are being paid for by King Abdullah.

The twins' parents thanked the king, who they said has “become an instant source of support for such children around the world.”

“We are highly indebted to the king and the Kingdom,” said Hussein Bukhabza, the girls' father. They also thanked Al-Rabeeah for his support and for his personal involvement in the surgical procedure despite his busy schedule.

Al-Rabeeah is internationally known for his expertise in the separation procedures of conjoined twins. He has so far performed 29 successful surgeries on conjoined twins from 18 countries at the King Abdulaziz Medical City in Riyadh.

Reports of conjoined twins are quite common, but many of them die while separation surgeries are attempted. Actual numbers for conjoined births vary from one in 20,000 to one in 100,000 pregnancies. About 70 percent of conjoined twins are female, the reason of which is unknown.

രണ്ടാം റൗണ്ട് മത്സരങ്ങള്‍ ഇന്ന് മുതല്‍: ചാലിയാര്‍ നീന്തികടക്കാന്‍ നേപ്പാളിറങ്ങുന്നു.


റിയാദ് : ലുലു കപ്പിനും സിറ്റി ഫ്‌ളവര്‍ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള 6-ാമത് കേളി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ ഇന്നാരംഭിക്കുന്നു. പ്രസിഡന്‍സി ഓഫ് യൂത്ത് വെല്‍ഫെയര്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് 5:30 നടക്കുന്ന ആദ്യമത്സരത്തില്‍ താര നിബിഢമായ ചാലിയാറിനെ നേരിടുന്നത് ടോട്ടല്‍ ഫുട്‌ബോളിന്റെ വക്താക്കളും കാണികളുടെ ഇഷ്ടടീമുമായ മൗണ്ട് എവെറെസ്റ്റ് നേപ്പാള്‍ ആണ്.
ആദ്യ മല്‍സരത്തില്‍ അപ്രതീക്ഷിത സമനില വഴങ്ങേണ്ടി വന്നെങ്കിലും ഏറെ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ചാലിയാര്‍ ഇറങ്ങുന്നത്. മുന്നേറ്റ നിരയില്‍ സിഫിലെ ഏറ്റവും വേഗമേറിയ താരങ്ങളായ ഷാനവാസും ഹാരിസ് മമ്പാടും ആക്രമണത്തിന്റെ ചുക്കാന്‍ പിടിക്കുമ്പോള്‍ ചാലിയാറിന്റെ ഒഴുക്കിന് വേഗതകൂടും.
മധ്യനിരയില്‍ അലി-റഹ്മത്ത് പ്രതിരോധനിരയില്‍ ക്യാപ്റ്റന്‍ മസൂദ് തങ്ങള്‍, ഗോള്‍ കീപ്പര്‍ സലാം മമ്പാട് തുടങ്ങി ചാലിയാറിന്റെ പടയാളികളൊക്കയും മികച്ച ഫോമിലാണ്.
പന്തടക്കവും വേഗവും കൈമുതലാക്കി എതിരാളികളുടെ ഗോള്‍മുഖത്തേക്ക് അര്‍ജന്റീനിയന്‍ തിരമാലെ പോലെ ഇരമ്പികയറുന്ന നേപ്പാള്‍ ഒറ്റമത്സരം കൊണ്ട് തന്നെ റിയാദിലെ ഫുട്‌ബോള്‍ ആരാധകരുടെ പ്രിയടീമായി മാറി. സത്രനും ഉത്തം-സന്തോഷ് ലിംബുമാരും തങ്ങളുടെ ഫോം നിലനിര്‍ത്തിയാല്‍ അതിജീവനത്തിന് ചാലിയാറിന് ഏറേ വിയര്‍പ്പൊഴുക്കേണ്ടി വരും.
എ.ബി.സി കാര്‍ഗോ പ്രായോജകരായ രണ്ടാമത് നടക്കുന്ന മത്സരത്തില്‍ അറബ്‌സാസ് കാര്‍ഗോ റെയിന്‍ബോ ലീഡേഴ്‌സ് സ്റ്റാര്‍ സ്‌പോര്‍ടിനെ നേരിടുന്നു.
റയിന്‍ബോയുടെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ക്യാപ്റ്റന്‍ സക്കീര്‍ മലപ്പുറത്തിന്റേയും ജാഫറിന്റേയും മികവില്‍ ആദ്യ മല്‍സരത്തില്‍ എതിരാളിയുടെ പ്രതിരോധങ്ങളെ തച്ചുതകര്‍ത്ത് റയിന്‍ബോയുടെ കാലാള്‍പട പായിച്ചത് ആറുഗോളുകളാണ്. മുന്‍ ചാമ്പ്യന്മാരായ സ്റ്റാറിനുമേല്‍ വിജയം കൈവരിക്കാനായാല്‍ റെയിന്‍ബോക്ക് സെമി ഫൈനലിലേക്ക് ബെര്‍ത്ത് ഉറപ്പിക്കാം.
ആദ്യമത്സരത്തിലേറ്റ തോല്‍വിയില്‍ നിന്നും പാഠമുള്‍കൊണ്ട് റെയിന്‍ബോക്ക് നേരെ പടനയിക്കാന്‍ ലീഡേഴ്‌സ് സ്റ്റാറിനായാല്‍ പോരാട്ടം തീപ്പാറും
ര-ാം റൗ-് മത്സരങ്ങള്‍ ഇ് മുത.: ചാലിയാര്‍ നീന്തികടക്കാന്‍ നേപ്പാളിറങ്ങുന്നു.
റിയാദ് : ലുലു കപ്പിനും സിറ്റി ഫ്‌ളവര്‍ റണ്ണേഴ്‌സ് ട്രോഫിക്കും വേ-ിയുള്ള 6-ാമത് കേളി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ര-ാം റൗ-് മത്സരങ്ങള്‍ ഇാരംഭിക്കുന്നു. പ്രസിഡന്‍സി ഓഫ് യൂത്ത് വെ.ഫെയര്‍ സ്റ്റേഡിയത്തി. ഇ് വൈകി'് 5:30 നടക്കു ആദ്യമത്സരത്തി. താര നിബിഢമായ ചാലിയാറിനെ നേരിടുത് ടോ'. ഫുട്‌ബോളിന്റെ വക്താക്കളും കാണികളുടെ ഇഷ്ടടീമുമായ മൗ-് എവെറെസ്റ്റ് നേപ്പാള്‍ ആണ്.
ആദ്യ മ.സരത്തി. അപ്രതീക്ഷിത സമനില വഴങ്ങേ-ി വങ്കെിലും ഏറെ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ചാലിയാര്‍ ഇറങ്ങുത്. മുറ്റേ നിരയി. സിഫിലെ ഏറ്റവും വേഗമേറിയ താരങ്ങളായ ഷാനവാസും ഹാരിസ് മമ്പാടും ആക്രമണത്തിന്റെ ചുക്കാന്‍ പിടിക്കുമ്പോള്‍ ചാലിയാറിന്റെ ഒഴുക്കിന് വേഗതകൂടും.
മധ്യനിരയി. അലി-റഹ്മത്ത് പ്രതിരോധനിരയി. ക്യാപ്റ്റന്‍ മസൂദ് തങ്ങള്‍, ഗോള്‍ കീപ്പര്‍ സലാം മമ്പാട് തുടങ്ങി ചാലിയാറിന്റെ പടയാളികളൊക്കയും മികച്ച ഫോമിലാണ്.
പന്തടക്കവും വേഗവും കൈമുതലാക്കി എതിരാളികളുടെ ഗോള്‍മുഖത്തേക്ക് അര്‍ജന്റീനിയന്‍ തിരമാലെ പോലെ ഇരമ്പികയറു നേപ്പാള്‍ ഒറ്റമത്സരം കൊ-് ത െറിയാദിലെ ഫുട്‌ബോള്‍ ആരാധകരുടെ പ്രിയടീമായി മാറി. സത്രനും ഉത്തം-സന്തോഷ് ലിംബുമാരും തങ്ങളുടെ ഫോം നിലനിര്‍ത്തിയാ. അതിജീവനത്തിന് ചാലിയാറിന് ഏറേ വിയര്‍പ്പൊഴുക്കേ-ി വരും.
എ.ബി.സി കാര്‍ഗോ പ്രായോജകരായ ര-ാമത് നടക്കു മത്സരത്തി. അറബ്‌സാസ് കാര്‍ഗോ റെയിന്‍ബോ ലീഡേഴ്‌സ് സ്റ്റാര്‍ സ്‌പോര്‍ടിനെ നേരിടുന്നു.
റയിന്‍ബോയുടെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കു ക്യാപ്റ്റന്‍ സക്കീര്‍ മലപ്പുറത്തിന്റേയും ജാഫറിന്റേയും മികവി. ആദ്യ മ.സരത്തി. എതിരാളിയുടെ പ്രതിരോധങ്ങളെ തച്ചുതകര്‍ത്ത് റയിന്‍ബോയുടെ കാലാള്‍പട പായിച്ചത് ആറുഗോളുകളാണ്. മുന്‍ ചാമ്പ്യ.ാരായ സ്റ്റാറിനുമേ. വിജയം കൈവരിക്കാനായാ. റെയിന്‍ബോക്ക് സെമി ഫൈനലിലേക്ക് ബെര്‍ത്ത് ഉറപ്പിക്കാം.
ആദ്യമത്സരത്തിലേറ്റ തോ.വിയി. നിന്നും പാഠമുള്‍കൊ-് റെയിന്‍ബോക്ക് നേരെ പടനയിക്കാന്‍ ലീഡേഴ്‌സ് സ്റ്റാറിനായാ. പോരാ'ം തീപ്പാറും

Thursday, March 17, 2011

ജിദ്ദാ ഇന്തൃന്‍ കോണ്‍സുലര്‍ സംഘം അബഹ സന്ദര്‍ശിക്കുന്നു.

ജാഫറലി പാലക്കോട്

അബഹ: ജിദ്ദാ ഇന്തൃന്‍ കോണ്‍സുലേറ്റിലെ കോണ്‍സുലര്‍ സംഘം മാര്‍ച്ച് 31 വൃാഴം, ഏപ്രീല്‍ 1 വെള്ളി എന്നീ തീയ്യതികളില്‍ അബഹ സന്ദര്‍ശിക്കും. അബഹ ഖമ്മീസ് റോഡിലെ അല്‍റായ ഹോട്ടലില്‍ താമസിക്കുന്ന സംഘം അസീര്‍ മേഖലയില്‍ ജോലിയാവശൃാര്‍ത്ഥം അധിവസിക്കുന്ന ഇന്തൃക്കാരുടെ പുതിയ പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് പുതുക്കല്‍ തുടങ്ങിയവ ഒഴികെയുള്ള മറ്റ് സേവനങ്ങള്‍ ചെയ്ത്‌കൊടുക്കും. പാസ്‌പോര്‍ട്ട് വിഭാഗം കോണ്‍സുലര്‍ മദന്‍ ലാല്‍ റാഇഗര്‍ നേതൃത്വം നല്‍കുന്ന സംഘത്തോടൊപ്പം കോണ്‍സുലേറ്റിലെ കമ്മൃൂണിറ്റി വെല്‍ഫെയര്‍ വിഭാഗം ഉദേൃാഗസ്ഥരും ഉണ്ടായിരിക്കും. ഇന്തൃന്‍ തൊഴിലാളികള്‍ക്കുള്ള പരാതികള്‍ സമര്‍പ്പിക്കാനും ഇതുസംബന്ധമായി ചര്‍ച്ച നടത്താനും സാധിക്കും. രേഖകളുടെ സാക്ഷൃപ്പെടുത്തലുകള്‍ക്കും സംഘത്തിന് സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ സാക്ഷൃപ്പെടുത്തിയ രേഖകള്‍ മറ്റൊരു ദിവസമായിരിക്കും തിരിച്ച് വിതരണം ചെയ്യുക.

അബഹയില്‍നിന്നും റിപ്പോര്‍ട്ട് അയച്ചുതന്നത്: റിയാസ് ബാബു തെന്നാടന്‍

ജാഫറലി പാലക്കോട്
ജിദ്ദട, സൗദി അറേബൃ, മൊബൈല്‍ 00966-509986807

അല്‍ ഖസീം ഒ.ഐ.സി.സി.

ബുറൈദ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ടാണ് സി.പി.എം അച്ചുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതെന്ന് അല്‍ ഖസീം ഒ.ഐ.സി.സി. ഭാരവാഹികള്‍ പുറപ്പെടുവിച്ച പ്രസ്ഥാവനയില്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം വികസനം നടത്തിയെന്ന് അവകാശപ്പെടുന്ന ഇടത് മുന്നണി പിന്നെന്തിനാണ് സര്‍ക്കാറിന്റെ തലവനായ മുഖൃമന്ത്രിയെ ഒഴിവാക്കികൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുന്നത്? ഇത് ഇടതുമുന്നണിയുടെ പ്രതേൃകിച്ച് സി.പി.എംന്റെ കപട മുഖം തെളിയിക്കുന്നതാണ്. അച്ചുതാനന്ദന്റെ ആവനാഴിയിലെ അവസാനത്തെ അമ്പായിരുന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നേര്‍ക്ക് പ്രയോഗിച്ചത്. സി.പി.എം നേതൃത്വം തലപുകഞ്ഞ് ആലോചിച്ച ശേഷം അച്ചുതാനന്ദനെ ഒഴിവാക്കിയതിലുടെ കേരളത്തില്‍ സി.പി.എംന്റെ തകര്‍ച്ചക്ക് തുടക്കം കുറിച്ചിരിക്കയാണെന്ന് സംഘടനാ ഭാരവാഹികളായ കോയ വെള്ളയില്‍, റഫീഖ് പെരുവള്ളൂര്‍, ഷൗക്കത്ത് മമ്പാട്ടുകര, സുബൈര്‍ കളത്തില്‍ തുടങ്ങിയവര്‍ പുറപ്പെടുവിച്ച പ്രസ്ഥാവനയില്‍ പറയുന്നു.
നാളിതുവരെ ദര്‍ശിക്കാത്ത രീതിയില്‍ കോണ്‍ഗ്രസ്സിലും യു.ഡി.എഫിലും ഐകൃം നിലനിര്‍ത്തി ഇടതുമുന്നണിയെ കേരളത്തിന്റെ മണ്ണില്‍നിന്നും തുടച്ചുനീക്കണമെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കാന്‍ പ്രവിശൃയിലെ മുഴുവന്‍ മലയാളികളേയും നേരില്‍ കണ്ട് നാട്ടിലെ അവരുടെ ബന്ധുക്കളുടെയും സുഹൃത്തിക്കളുടെയും വോട്ടുകള്‍ നേടാനും ബുറൈദയിലെ യു.ഡി.എഫ് അനുയായികളുമായി സഹകരിച്ച് പ്രവൃത്തിക്കുമെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ജാഫറലി പാലക്കോട്
ജിദ്ദട, സൗദി അറേബൃ, മൊബൈല്‍ 00966-509986807

Saudi-made plane

Al Mu’asis University started to develop it to work with solar energy: Saudi-made plane.

Jeddah: King Abdul Aziz University signed a research cooperation agreement with Tokai University to develop a plane which was designed and produced by Aerospace


Engineering Dept of the University to work with solar
energy instead of fuel.

Adnan Bin Hamza MohamedZahed (the Vice-President for Graduate Studies and Scientific Research) stated that this agreement is one of the cooperation agreements between King Abdul Aziz University and six Japanese universities in Hijra Sha’ban 1431.

He noted that the university is doing its best to active these agreements held with Japanese universities in many fields such as renewable energy, desalination, regenerative medicine (as researches about stem cells and the technologies of manufacturing the aforementioned materials). He said “The graduate students and faculty members of engineering major would take advantage of this research cooperation practically regarding the solar energy uses that would lead to a mass manufacture by modern world technologies in the future”.

Along with research cooperation, Tokai University presented a solar-powered car they designed, and it ranked first in many world competitions and considered one of the practical applications of energy power uses.

കമ്പ്യൂട്ടറില്‍ വൈറസ്

The information from Mr. Ashraf payyannur

കമ്പ്യൂട്ടറില്‍ വൈറസ് ബാധിക്കുന്നതിന്റെ ഒരു പ്രധാന കാരണം യുഎസ്ബി ഫ്ലാഷ് ഡ്രൈവുകള്‍(USB Flash Drive) ഉപയോഗിക്കുന്നത് വഴിയാണ്. Ravmon, New Folder.exe etc തുടങ്ങിയവയാണ് യുഎസ്ബി ഫ്ലാഷ് വഴി വ്യാപിക്കുന്ന പ്രധാന വൈറസ്സുകള്‍. ഇന്ന് ലഭ്യമായ ആന്റിവൈറസുകളെല്ലാം തന്നെ ഇവയെ കണ്ട് പിടിക്കുമെങ്കിലും മിക്കവയും ഇവയെ ക്വാറണ്ടൈന്‍ ചെയ്യുക മാത്രമേ ചെയ്യാറുള്ളൂ. ഇവയെ ആന്റിവൈറസിന്റെ സഹായമില്ലാതെ എങ്ങനെ നീക്കം ചെയ്യാം എന്നാണ് പറയാന്‍ പോകുന്നത്.

ആദ്യമായി ഫ്ലാഷ് ഡ്രൈവ് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന ഓട്ടോറണ്‍(AutoRun) ഓപ്ഷന്‍സില്‍ ക്ലിക്ക് ചെയ്യാതെ കാന്‍സല്‍ ചെയ്യുക. തുടര്‍ന്ന് കമാന്‍ഡ് പ്രോംറ്റ് തുറക്കുക (അതിനായി സ്റ്റാര്‍ട്ട് മെനുവില്‍ റണ്‍ തിരഞ്ഞെടുക്കുക-അവിടെ CMD എന്നു ടൈപ് ചെയ്ത് എന്റര്‍ ചെയ്‌താല്‍ മതി ). നിങ്ങളൂടെ ഫ്ലാഷ് ഡ്രൈവ്, ഡ്രൈവ് F ആണെങ്കില്‍ കമാന്‍ഡ് പ്രോംറ്റില്‍ F: എന്ന കമാന്‍ഡ് കൊടുക്കുക. അതിനു ശേഷം dir /w/a എന്ന കമാന്‍ഡ് കൊടുത്ത് എന്റര്‍ ചെയ്യുക. അപ്പോള്‍ നിങ്ങളൂടെ പെന്‍ ഡ്രൈവിലെ എല്ലാ ഫയലുകളും ഡിസ്പ്ലേ ചെയ്യും. അതില്‍ Autorun.inf, Ravmon.exe, New Folder.exe, svchost.exe, Heap41a എന്നീ ഫയലുകളോ അല്ലെങ്കില്‍ സംശയാസ്പദമായ മറ്റേതെങ്കിലും exe ഫയല്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഇതിലേതെങ്കിലും ഫയല്‍ ഉണ്ടെങ്കില്‍ വൈറസ് ബാധ ഉണ്ടെന്ന് സംശയിക്കാം. ഈ ഫയലുകള്‍ എല്ലാം റീഡ് ഒണ്‍ലി, സിസ്റ്റം ഫയല്‍, ഹിഡന്‍ എന്നീ ആട്രിബ്യൂട്ട് (Attribute)ഉള്ളതായതുകൊണ്ട് നേരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല. അതിനായി ഇവയുടെ ആട്രിബ്യൂട്ട്കള്‍ നീക്കം ചെയ്യേണ്ടതുണ്ട്. അതിനായി attrib -r -a -s -h *.* എന്ന കമാന്‍ഡ് ഉപയോഗിക്കുക. ഈ കമാന്‍ഡ് ഉപയോഗിക്കുന്നതോടു കൂടി മുകളീല്‍ പറഞ്ഞ എല്ലാ ഫയലുകളും ഇപ്പോള്‍ ഡിലീറ്റ് ചെയ്യാവുന്ന വിധത്തിലായിട്ടൂണ്ടാകും.

ഇനി ‘del filename’ എന്ന കമാന്‍ഡ് ഉപയോഗിച്ച് ഫയലുകളെ ഡിലീറ്റ് ചെയ്യാവുന്നതാണ്. ഉദാഹരണത്തിനു del Ravmon.exe. മിക്കവാറും ഈ വൈറസുകള്‍ വ്യാപിക്കുന്നതിന് പ്രധാന കാരണമായ ഫയല്‍ Autorun.inf ആയിരിക്കും. ആ ഫയലും ഡിലീറ്റ് ചെയ്താല്‍ വൈറസ് ബാധ ഒരു പരിധി വരെ നീങ്ങി എന്ന് ആശ്വസിക്കാം

Wednesday, March 16, 2011

വാഹനാപകടത്തില്‍ മരിച്ച പ്രവാസിയുടെ മകളുടെ വിവാഹത്തിന് സഹായം തേടുന്നു.

റിയാദ്: പന്ത്രണ്ട് വര്‍ഷം മുമ്പ് സൗദിയില്‍ മരണമടഞ്ഞ ആലപ്പുഴ സക്കരിയ്യ ബസാറില്‍ ബിസ്മില്ല മന്‍സിലില്‍ ഏ.എം.അഷ്‌റഫിന്റെ വിധവ പ്രവാസി മലയാളികളുടെ സഹായം തേടുന്നു. മകളുടെ വിവാഹത്തിനായുള്ള സഹായാഭൃര്‍ത്ഥനയുമായാണ് ഈ വിധവ പ്രവാസി സമൂഹത്തിലേക്ക് പ്രതീക്ഷയോടെ നോക്കുന്നത്.
1998ല്‍ റിയാദില്‍നിന്നും അല്‍ ഹസയിലേക്ക് ജോലിയാവശ്വാര്‍ത്ഥം പോകവേയാണ് വാഹനാപകടത്തില്‍ അഷ്‌റഫ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച വാഹനം ഒടകവുമായി കൂട്ടിയിടിച്ചായിരുന്നു മരണം. റിയാദിലുള്ള സൗദ് അല്‍ ഖഹ്ത്താനി എന്ന കമ്പനി ജോലിക്കാരനായിരുന്നു.
അഷ്‌റഫിന്റെ മരണത്തോടെ അന്ന് എട്ടുവയസ്സുകാരിയായ മകളെ പോറ്റാന്‍ ഭാരൃ ബീന ഏറെ കഷ്ടപ്പെട്ടു. ഒരു സ്വകാരൃ കമ്പനിയില്‍നിന്നും ലഭിക്കുന്ന തുഛമായ വരുമാനം കൊണ്ടായിരുന്നു ഇതുവരെ മകളേയും കൊണ്ട് ജീവിതം മുന്നോട്ട് നയിച്ചത്. മകളുടെ പഠനത്തിനും ദൈനദിന ജീവിതത്തിനും ഈ വരുമാനം തികയുമായിരുന്നില്ലെങ്കിലും ഭരത്താവിന്റെ അപകട മരണത്തിന് മുമ്പില്‍ പകച്ചുനിന്ന ബീന ജീവിതം ഒരുവിധം തള്ളിനീക്കുകയായിരുന്നു.
കമ്പനി ജോലിക്കിടയില്‍ സംഭവിച്ച അപകട മരണമായതിനാല്‍ ഭര്‍ത്താവിന് കമ്പനിയില്‍ നിന്നും ലഭിക്കേണ്ട അര്‍ഹതപ്പെട്ട ആനുകൂല്ലൃത്തിനായി ബീന മുട്ടാത്ത വാതിലുകളില്ല. അപകടം സംഭവിച്ചത് രാത്രി ആയതിനാല്‍ ഒട്ടകത്തിന്റെ ഉടമസ്ഥന്‍ മരിച്ചവരുടെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിയമമുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് എംബസി വഴിയും പരാതി നല്‍കിയെങ്കിലും ഒട്ടകത്തിന്റെ ഉടമസ്ഥന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇതുവരെ നഷ്ടപരിഹാരം ലഭൃമായില്ല. മാറിമാറിവന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പരാതികളയച്ച് കൈ കുഴഞ്ഞുവെന്നല്ലാതെ യാതൊരു ഫലവും ഉണ്ടായില്ല.
കഷ്ടപ്പാടുകള്‍ക്കിടയിലും മകളെ സിവില്‍ എങ്ങിനീയര്‍ വരെ പഠിപ്പിക്കാന്‍ ബീനക്കായി. ഇപ്പോള്‍ ഇരുപത് വയസ്സ് കഴിഞ്ഞ മകളുടെ വിവാഹം ഉറപ്പിച്ചിരിക്കയാണ്. എന്നാല്‍ വിവാഹത്തിനായുള്ള തുക എങ്ങിനെ കണ്ടെത്തുമെന്നറിയാതെ ഈ വിധവ പരിഭ്രമത്തോടെ കനിവുള്ള പ്രവാസികളിലേക്ക് പ്രതീക്ഷയോടെ കൈനീട്ടുകയാണ്. താങ്ങും തണലുമായിരുന്ന ഭര്‍ത്താവിന്റെ മരണത്തിന് ശേഷം കഴിഞ്ഞ കാലമത്രയും നിശ്ചദാര്‍ഡൃത്തോടെ മകളെ പഠിപ്പിക്കാനും ജീവിതം മുന്നോട് നിക്കാനും സാധൃമായതുപോലെ പ്രവാസികളുടെ കൂടെ സഹായ സഹകരണമുണ്ടെങ്കില്‍ മകളുടെ വിവാഹം നല്ല നിലയില്‍ നടത്തിക്കാന്‍ സാധിക്കുമെന്ന് ഈ വിധവ വിശ്വസിക്കുന്നു. സ്വകാരൃ കമ്പനിയില്‍നിന്നും ലഭിക്കുന്ന തുഛമായ സംഖൃ ഒന്നിനും തികയില്ല. സഹായം നല്‍കാന്‍ താല്‍പരൃമുള്ളവര്‍ ഷഫ്‌ന, എ, സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്തൃ, ബീച്ച് ബ്രാഞ്ച്, ബ്രാഞ്ച് നമ്പര്‍: 802, ആലപ്പുഴ, അക്കൗണ്ട് നമ്പര്‍ 31482917302 എന്ന അങ്കൗണ്ടിലേക്ക് സഹായമയക്കാവുന്നതാണ്. കൂടുതല്‍ വിവര്‍ങ്ങള്‍ക്ക് സൗദിയിലെ കൊറിയാത്ത് ആസ്ഥാനമായുള്ള ഹോംലി ഓര്‍ഗനൈസേഷന്‍ ഓഫ് മലയാളി എമിഗ്രന്‍സ് (ഹോം) പ്രസിഡണ്ട് യു.എം കബീര്‍, മൊബൈല്‍: 0507595233 എന്ന വിലാസത്തിലും ബന്ധപ്പെടാം.

ജാഫറലി പാലക്കോട്
ജിദ്ദട, സൗദി അറേബൃ, മൊബൈല്‍ 00966-509986807

ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ബുധനാഴ്ചയും നേരിയ തോതില്‍ മഴ വര്‍ഷിച്ചു.


ജിദ്ദ: കാലാവസ്ഥാ നിരീക്ഷണ പരിസ്ഥിതി സംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്‌പോലെ ജിദ്ദ, ബഹ്‌റ, തായിഫ്, മക്ക, അല്‍ലൈത്ത്, ഖുന്‍ഫുദ എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെയും ഉച്ചക്കുമായി വീണ്ടും മഴ പെയ്തു. ചിലയിടങ്ങളില്‍ ചെറിയതോതിലും മറ്റിടങ്ങളില്‍ സാമാനൃം തരക്കേടില്ലാത്ത മഴ ലഭിച്ചതായാണ് വിവിധയിടങ്ങളില്‍നിന്നും ലഭിച്ച വിവരം. എന്നാല്‍ മഴ പെയ്ത എല്ലായിടങ്ങളിലും കുറഞ്ഞ സമയം മാത്രമെ നീണ്ടിനിന്നുള്ളൂ. ചിലയിടങ്ങളില്‍ ചെറിയ ശബ്ധത്തോടെ ഇടിമുഴക്കവും ഉണ്ടായി.
ജിദ്ദക്ക് വെളിയില്‍, കിഴക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ബഹറ എന്ന ഗ്രാമത്തിലാണ്(ഈ വാര്‍ത്ത ടൈപ്പ് ചെയ്യുന്ന സൗദി സമയം അഞ്ചുമണിവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം) ഏറ്റവും കൂടുതല്‍ മഴ പെയ്തത്. 20 മുതല്‍ 30 സെന്റെീമീറ്റര്‍ വരെ മഴയുണ്ടാകുമെന്ന് നേരത്തെതന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

രാവിലെ മുതല്‍ തന്നെ ജിദ്ദയടക്കമുള്ള പ്രദേശങ്ങളില്‍ അന്തരീക്ഷം മുടികെട്ടിയ അവസ്തയിലായിരുന്നു. ഇടക്ക് വെയിലുദിക്കുകയും വീണ്ടും വെയില്‍ അപ്രതൃക്ഷമാവുകയും ചെയ്തുകൊണ്ടിരുന്നെങ്കിലും ഉച്ചക്ക് ശേഷം രാത്രിയെ ഓര്‍മ്മിപ്പിക്കും വിധം ഇരുളടഞ്ഞ അന്തരീക്ഷമായിരുന്നു. എല്ലായിടത്തും കാര്‍മേഘം മഴപെയ്യാന്‍ തക്കംപാര്‍ത്തിരിക്കുന്നത്‌പോലെ തോന്നിച്ചു.
വരുന്ന മൂന്നാല് മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റടിക്കാനും ചെറിയ തോതില്‍ വീണ്ടും മഴ പെയ്യാനും സാധൃതയുണ്ടെന്നും കരുതിയിരിക്കണമെന്നും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം മീഡിയാ വക്താവ് ഹുസൈന്‍ അല്‍ കഹ്ത്താനി വിണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നാളെയും (വൃാഴാഴ്ച) മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. തെക്കന്‍ ജിദ്ദയിലായിരിക്കും കൂടുതല്‍ മഴ ലഭിക്കുക. പ്രളയ സാധൃത കണക്കിലെടുത്ത് ഉമ്മുല്‍ ഖൈര്‍, ഉല്‍നഖീല്‍ തുടങ്ങിയ ജില്ലകളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നൊരുക്കം നടത്തിയിട്ടുണ്ട്. റബര്‍ ബോട്ടടക്കമുള്ള കാരൃങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പ്രളയ ദുരന്തമുണ്ടായിരുന്ന ജനുവരി 26ന് 111 മില്ലീമീറ്റര്‍ മഴയായിരുന്നു ജിദ്ദയില്‍ ലഭിച്ചിരുന്നത്. എന്നാല്‍ 30 മില്ലീമീറ്റര്‍വരെയാണ് എന്നലത്തെ മഴയുടെ തോത്.
സിവില്‍ ഡിഫന്‍സിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ചൊവ്വാഴ്ച സ്‌ക്കൂളുകള്‍ നേരത്തെ വിട്ടിരുന്നു. ഇന്ന്(ബാധനാഴ്ച) സ്‌ക്കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്റര്‍ നാഷണല്‍ ഇന്തൃന്‍ സ്‌ക്കൂളിന് അവധി നല്‍കിയിരുന്നു. എന്നാല്‍ പന്ത്രണ്ടാം ക്‌ളാസ് സി.ബി.എസ്.ഇ പരീക്ഷ മാറ്റമില്ലാതെ നടന്നു. ഇന്ന്(ബുധനാഴ്ച) നടത്താനിരുന്ന ഒമ്പതാംക്‌ളാസ് പരീക്ഷഈ മാസം 20ലേക്കു മാറ്റി. കെ.ജി വിഭാഗം പാരന്റ്‌സ് ടീച്ചേഴ്‌സ് കൂടിക്കാഴ്ചയും ഈ മാസം 21ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. മിക്ക സ്വകാരൃ സ്‌ക്കൂളുകളും അവധി നല്‍കിയിട്ടുണ്ട്.
രണ്ട് ദിവസങ്ങളിലായി രാത്രിയിലും പ്രഭാതത്തിലും ജിദ്ദയില്‍ തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ട്. പകല്‍ സയമത്ത് പൊടിക്കാറ്റുണ്ടായതിനാല്‍ പൊതുജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നത് കച്ചവട സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വെള്ളം കൊട്ടാന്‍ സാധയതയുള്ള സ്തലങ്ങളില്‍നിന്നും അധികൃതര്‍ ജനങ്ങളെ മാറിതാമസിച്ചിട്ടുണ്ട്.
ഫോട്ടോ: ബുധനാഴ്ച ജിദ്ദയിലുണ്ടായ മഴയില്‍ നനഞ്ഞ റോഡിലൂടെ വാഹനങ്ങള്‍ നീങ്ങുന്നു.

Tuesday, March 15, 2011

Saudi Customs Foil Hashish Smuggling Attempts


Riyadh: The Saudi Customs at Tuwal Entry Point foiled recently two attempts to smuggle Hashish into the Kingdom of Saudi Arabia.

The Director General of Tuwal Customs Hazza bin Niqa said that the Customs officials managed to discover two vehicles smuggling a total quantity of 54,102 kilograms of Hashish.

T.A. AHAMED KABEER IN JEDDAH_PART 01 and 02

മുസ്‌ലിം ലിഗിന്റെ ഗള്‍ഫ് പോഷക സംഘടനയായ കെ.എം.സി.സി.യില്‍ ഐ.എന്‍.എല്‍ പോഷക സംഘടനയായ ഐ.എം.സി.സി. ലയിക്കുന്നതിന് ജിദ്ദയില്‍ കാര്‍മ്മികത്വം വഹിച്ച പ്രമുഖ ചിന്തകനും, പ്രഭാഷകനും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ ടി.എ.അഹമ്മദ് കബീറിന്റെ പ്രസംഗം.

PLEASE CLICK THE LINK HERE UNDER:

part 01

part 02

കുടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയൊ ചിത്രങ്ങള്‍ക്കും
http://palakkode.blogspot.com/ എന്ന എന്റെ ബ്‌ളോഗില്‍ നന്ദര്‍ശിക്കുക.
എന്ന്,
ജാഫറലി പാലക്കോട്,
ജിദ്ദ, സൗദി അറേബൃ,
മൊബൈല്‍ 00966509986807

ഗള്‍ഫ് തേജസ് ജിദ്ദ എഡിഷന്‍ ഏപ്രില്‍ മുതല്‍ പ്രസിദ്ധീകരണം തുടങ്ങും


ജിദ്ദ: ഗള്‍ഫ് തേജസ് ജിദ്ദ എഡിഷന്‍ ഏപ്രില്‍ മാസം അവസാനത്തോടെ പ്രസിദ്ധീകരണം ആരംഭിക്കുമെന്ന് ഇന്റര്‍മീഡിയ പബഌഷിങ് കമ്പനി ചെയര്‍മാന്‍ നസറുദ്ദീന്‍ എളമരം അറിയിച്ചു. ജിദ്ദ ഇമ്പാല ഓഡിറ്റോറിയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ കാലത്തിനിടയില്‍ മലയാളിയുടെ മനസ്സാക്ഷിയായി മാറിയ തേജസ് ദിനപത്രം മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലെയും മലയാളികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 ാം തിയ്യതി മുതല്‍ സൗദിയിലെ സെന്‍ട്രല്‍, ഈസ്‌റ്റേണ്‍ പ്രവിശ്യകളിലെ റിയാദ്, ദമ്മാം എന്നീ നഗരങ്ങളില്‍ നിന്ന് ഗള്‍ഫ് തേജസ് പ്രസിദ്ധീകരണം ആരംഭിച്ചിച്ചിട്ടുണ്ട്.

ഗള്‍ഫ് തേജസ് പ്രവാസി മലയാളികള്‍ക്ക് പുതിയൊരു വായനാനുഭവം പ്രധാനം ചെയ്യുമെന്നും വായനക്കാര്‍ക്ക്് കൂടുതല്‍ ഇടപെടാന്‍ പത്രത്തില്‍ അവസരമുണ്ടാകുമെന്നും നസറുദ്ദീന്‍ എളമരം പറഞ്ഞു. വായനക്കാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സഹകരണവും പിന്തുണയും അഭ്യര്‍ഥിച്ച അദ്ദേഹം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ പരമ്പരാഗത ശീലങ്ങള്‍ മാറ്റാന്‍ തേജസിന്റെ വരവോടെ കഴിഞ്ഞിട്ടുണ്ടെന്നും അവകാശപ്പെട്ടു.
മേയ്, ജൂണ്‍ മാസങ്ങളിലായി ബഹറൈന്‍, യു. എ. ഇ , കുവൈറ്റ്, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ഗള്‍ഫ് തേജസ് പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകും. ഗള്‍ഫ് തേജസിന്റെ ജി.സി.സി ആസ്ഥാനം ബഹറൈനില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സൗദി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് സൗദിയില്‍ ഗള്‍ഫ് തേജസ് വിതരണം ചെയ്യുന്നത്. പത്ര സമ്മേളനത്തില്‍ ഇന്റര്‍മീഡിയ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍ മുഹമ്മദലി വളാഞ്ചേരി, അബ്ദുല്‍ ഗനി, ഇ എം അബ്ദുല്ല, കബീര്‍ കൊണ്ടോട്ടി എന്നിവര്‍ പങ്കടുത്തു.

ഫോട്ടോ: ഇന്റര്‍മീഡിയ പബഌഷിങ് കമ്പനി ചെയര്‍മാന്‍ നസറുദ്ദീന്‍ എളമരം ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു.

ഗള്‍ഫ് തേജസ് ജിദ്ദ എഡിഷന്‍ ഏപ്രില്‍ മുതല്‍ പ്രസിദ്ധീകരണം തുടങ്ങും

ജിദ്ദ: ഗള്‍ഫ് തേജസ് ജിദ്ദ എഡിഷന്‍ ഏപ്രില്‍ മാസം അവസാനത്തോടെ പ്രസിദ്ധീകരണം ആരംഭിക്കുമെന്ന് ഇന്റര്‍മീഡിയ പബഌഷിങ് കമ്പനി ചെയര്‍മാന്‍ നസറുദ്ദീന്‍ എളമരം അറിയിച്ചു. ജിദ്ദ ഇമ്പാല ഓഡിറ്റോറിയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുരുങ്ങിയ കാലത്തിനിടയില്‍ മലയാളിയുടെ മനസ്സാക്ഷിയായി മാറിയ തേജസ് ദിനപത്രം മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലെയും മലയാളികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 ാം തിയ്യതി മുതല്‍ സൗദിയിലെ സെന്‍ട്രല്‍, ഈസ്‌റ്റേണ്‍ പ്രവിശ്യകളിലെ റിയാദ്, ദമ്മാം എന്നീ നഗരങ്ങളില്‍ നിന്ന് ഗള്‍ഫ് തേജസ് പ്രസിദ്ധീകരണം ആരംഭിച്ചിച്ചിട്ടുണ്ട്.

ഗള്‍ഫ് തേജസ് പ്രവാസി മലയാളികള്‍ക്ക് പുതിയൊരു വായനാനുഭവം പ്രധാനം ചെയ്യുമെന്നും വായനക്കാര്‍ക്ക്് കൂടുതല്‍ ഇടപെടാന്‍ പത്രത്തില്‍ അവസരമുണ്ടാകുമെന്നും നസറുദ്ദീന്‍ എളമരം പറഞ്ഞു. വായനക്കാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സഹകരണവും പിന്തുണയും അഭ്യര്‍ഥിച്ച അദ്ദേഹം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ പരമ്പരാഗത ശീലങ്ങള്‍ മാറ്റാന്‍ തേജസിന്റെ വരവോടെ കഴിഞ്ഞിട്ടുണ്ടെന്നും അവകാശപ്പെട്ടു.
മേയ്, ജൂണ്‍ മാസങ്ങളിലായി ബഹറൈന്‍, യു. എ. ഇ , കുവൈറ്റ്, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ഗള്‍ഫ് തേജസ് പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകും. ഗള്‍ഫ് തേജസിന്റെ ജി.സി.സി ആസ്ഥാനം ബഹറൈനില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സൗദി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് സൗദിയില്‍ ഗള്‍ഫ് തേജസ് വിതരണം ചെയ്യുന്നത്. പത്ര സമ്മേളനത്തില്‍ ഇന്റര്‍മീഡിയ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍ മുഹമ്മദലി വളാഞ്ചേരി, അബ്ദുല്‍ ഗനി, ഇ എം അബ്ദുല്ല, കബീര്‍ കൊണ്ടോട്ടി എന്നിവര്‍ പങ്കടുത്തു.

ഫോട്ടോ: ഇന്റര്‍മീഡിയ പബഌഷിങ് കമ്പനി ചെയര്‍മാന്‍ നസറുദ്ദീന്‍ എളമരം ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു.
ഗള്‍ഫ് തേജസ് ജിദ്ദ എഡിഷന്‍ ഏപ്രി. മുത. പ്രസിദ്ധീകരണം തുടങ്ങും
ജിദ്ദ: ഗള്‍ഫ് തേജസ് ജിദ്ദ എഡിഷന്‍ ഏപ്രി. മാസം അവസാനത്തോടെ പ്രസിദ്ധീകരണം ആരംഭിക്കുമെ് ഇന്റര്‍മീഡിയ പബഌഷിങ് കമ്പനി ചെയര്‍മാന്‍ നസറുദ്ദീന്‍ എളമരം അറിയിച്ചു. ജിദ്ദ ഇമ്പാല ഓഡിറ്റോറിയത്തി. നടത്തിയ വാര്‍ത്താ സമ്മേളനത്തി. സംസാരിക്കുകയായിരുു അദ്ദേഹം. ചുരുങ്ങിയ കാലത്തിനിടയി. മലയാളിയുടെ മനസ്സാക്ഷിയായി മാറിയ തേജസ് ദിനപത്രം മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലെയും മലയാളികള്‍ക്ക് ലഭ്യമാക്കുതിനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 ാം തിയ്യതി മുത. സൗദിയിലെ സെന്‍ട്ര., ഈസ്‌റ്റേ പ്രവിശ്യകളിലെ റിയാദ്, ദമ്മാം എീ നഗരങ്ങളി. നി് ഗള്‍ഫ് തേജസ് പ്രസിദ്ധീകരണം ആരംഭിച്ചിച്ചി'ു-്.
ഗള്‍ഫ് തേജസ് പ്രവാസി മലയാളികള്‍ക്ക് പുതിയൊരു വായനാനുഭവം പ്രധാനം ചെയ്യുമെും വായനക്കാര്‍ക്ക്് കൂടുത. ഇടപെടാന്‍ പത്രത്തി. അവസരമു-ാകുമെും നസറുദ്ദീന്‍ എളമരം പറഞ്ഞു. വായനക്കാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സഹകരണവും പിന്തുണയും അഭ്യര്‍ഥിച്ച അദ്ദേഹം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ പരമ്പരാഗത ശീലങ്ങള്‍ മാറ്റാന്‍ തേജസിന്റെ വരവോടെ കഴിഞ്ഞി'ു-െും അവകാശപ്പെ'ു.
മേയ്, ജൂ മാസങ്ങളിലായി ബഹറൈന്‍, യു. എ. ഇ , കുവൈറ്റ്, ഖത്തര്‍, ഒമാന്‍ എീ രാജ്യങ്ങളി. ഗള്‍ഫ് തേജസ് പൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകും. ഗള്‍ഫ് തേജസിന്റെ ജി.സി.സി ആസ്ഥാനം ബഹറൈനി. പ്രവര്‍ത്തനമാരംഭിച്ചി'ു-്. സൗദി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് സൗദിയി. ഗള്‍ഫ് തേജസ് വിതരണം ചെയ്യുത്. പത്ര സമ്മേളനത്തി. ഇന്റര്‍മീഡിയ ബോര്‍ഡ് എക്‌സിക്യൂ'ീവ് മെമ്പര്‍ മുഹമ്മദലി വളാ-േരി, അബ്ദു. ഗനി, ഇ എം അബ്ദു., കബീര്‍ കൊ-ോ'ി എിവര്‍ പങ്കടുത്തു.
ഫോ'ോ: ഇന്റര്‍മീഡിയ പബഌഷിങ് കമ്പനി ചെയര്‍മാന്‍ നസറുദ്ദീന്‍ എളമരം ജിദ്ദയി. വാര്‍ത്താ സമ്മേളനത്തി. സംസാരിക്കുു.

ജിദ്ദയില്‍യില്‍ നേരിയ തോതില്‍ മഴ പെയ്തു.


ജാഫറലി പാലക്കോട്,
15-03-2011
ജിദ്ദ: ചൊവ്വാഴ്ച ഉച്ചയോടെ ജിദ്ദയുടെ ചില ഭാഗങ്ങളില്‍ നേരിയ തോതില്‍ ചാറ്റല്‍ മഴ ഏത് നിമിഷവും ശക്തമായ മഴ പെയ്യുമെന്നതരത്തില്‍ ജിദ്ദയൊട്ടാകെ രാവിലെ മുതല്‍ അന്തരീക്ഷം ഇടുട്ട് മൂടികെട്ടിയ അവസ്ഥയിലായിരുന്നു. ബലദ്, ഷറഫിയ്യ, ബാബുമക്ക, തുവല്‍, പഴയ മക്കാ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ മഴ ലഭിച്ചു ഇത്തരമൊരു സാധൃത സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മഴയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് ജിദ്ദയിലെ സൗദി സ്‌ക്കൂളുകളും വിദേശ സ്‌ക്കൂളുകളും ചൊവ്വാഴ്ച രാവിലെ 10 മണിമുതല്‍ തന്നെ ക്‌ളാസുകള്‍ ഒഴിവാക്കുകയും കുട്ടികളെ വീടുകളിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. സൗദി വിദൃാഭൃാസ മന്ത്രാലയം, സവിവില്‍ ഡിഫന്‍സ് മന്ത്രാലയം, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എന്നിവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിദൃാലയങ്ങള്‍ക്ക് അവധി നല്‍കിയത്. മഴയുണ്ടെങ്കില്‍ നാളെ(ബുധന്‍)യും സ്‌ക്കൂളുകള്‍ക്ക് അവധിയായിരിക്കും. എന്നാല്‍ പരീക്ഷകള്‍ നടക്കുന്ന വിദൃാലയങ്ങള്‍ പരീക്ഷാ നടത്തിപ്പിനെ ബാധിക്കാത്ത രിതിയില്‍ സ്‌ക്കൂള്‍ പ്രവൃത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

20 മുതല്‍ 30 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധൃതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നത്. മഴ കണ്ടതിനെ തുടര്‍ന്ന് ചില കമ്പനികള്‍ തൊഴിലാളികള്‍ക്ക് നേരത്തെ വീടണയാന്‍ അവസരം നല്‍കുകയും ചെയ്തിരുന്നു.
ജാഫറലി പാലക്കോട്,
ജിദ്ദ, സൗദി അറേബൃ
മൊബൈല്‍ 00966-509986807
മഴയുടെ ലkshaണം കണ്ടതിനെ തുടഅന്ന് ജിദ്ദയിലെ സൗദി സ്?ൂളുകളും വിദേശ സ്?ൂളുകളും ഇന്ന്(ചൊ?) രാവിലെ മുതഅ തന്നെ ക്‌ളാസുക? ഒഴിവാ?ുകയും കുട്ടികളെ വീടുകളിലേ?് തിരിച്ചയ?ുകയും ചെയ്തിരുന്നു. സൗദി വിദൃാഭൃാസ മ?്രാലയം, സവിവിഅ ഡിഫന്‍സ് മ?്രാലയം, കാലാവസ്ഥാ നിരീ?ണ കേ?്രം എന്നിവരുടെ നിഅദ്ദേശത്തെ തുടഅന്നാണ് വിദൃാലയങ്ങ??് അവധി നഅകിയത്. മഴയുണ്ടെങ്കിഅ നാളെ(ബുധന്‍)യും സ്?ൂളുക??് അവധിയായിരി?ും. എന്നാഅ പരീ?ക? നട?ുന്ന വിദൃാലയങ്ങ? പരീ?ാ നടത്തിപ്പിനെ ബാധി?ാത്ത രിതിയിഅ പ്രവൃത്തി?ുമെന്നും അറിയിച്ചിട്ടുണ്ട്.

20 മുതഅ 30 സെന്റീമീ?അ വരെ മഴ ലഭി?ാനു? സാധൃതയാണ് കാലാവസ്ഥാ നിരീ?ണ കേ?്രം നെരത്തെ മുന്നറിയിപ്പ് നഅകിയിരുന്നത്. മഴ കണ്ടതിനെ തുടരന്ന് ചില ക?നിക? ജോലി?ാരെ നേരത്തെ വീടണയാന്‍ അവസരം നഅകുകയും ചെയ്തിരുന്നു.

Monday, March 14, 2011

T.A. AHAMED KABEER IN JEDDAH_PART 01

മുസ്‌ലിം ലിഗിന്റെ ഗള്‍ഫ് പോഷക സംഘടനയായ കെ.എം.സി.സി.യില്‍ ഐ.എന്‍.എല്‍ പോഷക സംഘടനയായ ഐ.എം.സി.സി. ലയിക്കുന്നതിന് ജിദ്ദയില്‍ കാര്‍മ്മികത്വം വഹിച്ച പ്രമുഖ ചിന്തകനും, പ്രഭാഷകനും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ ടി.എ.അഹമ്മദ് കബീറിന്റെ പ്രസംഗം. അരമണിക്കൂര്‍ ദൈര്‍ഘൃമുള്ള പ്രസംഗത്തിന്റെ ആദൃഭാഗമാണിത്

PLEASE CLICK THE LINK HERE UNDER:


കുടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയൊ ചിത്രങ്ങള്‍ക്കും
http://palakkode.blogspot.com/ എന്ന എന്റെ ബ്‌ളോഗില്‍ നന്ദര്‍ശിക്കുക.
എന്ന്,
ജാഫറലി പാലക്കോട്,
ജിദ്ദ, സൗദി അറേബൃ,
മൊബൈല്‍ 00966509986807



മുസ്‌ലിം ലിഗിന്റെ ഗള്‍ഫ് പോഷക സംഘടനയായ കെ.എം.സി.സി.യില്‍ ഐ.എന്‍.എല്‍ പോഷക സംഘടനയായ ഐ.എം.സി.സി. ലയിക്കുന്നതിന് ജിദ്ദയില്‍ കാര്‍മ്മികത്വം വഹിച്ച പ്രമുഖ ചിന്തകനും, പ്രഭാഷകനും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ ടി.എ.അഹമ്മദ് കബീറിന്റെ പ്രസംഗം. അരമണിക്കൂര്‍ ദൈര്‍ഘൃമുള്ള പ്രസംഗത്തിന്റെ ആദൃഭാഗമാണിത്.

കുടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയൊ ചിത്രങ്ങള്‍ക്കും http://palakkode.blogspot.com എന്ന എന്റെ ബ്‌ളോഗില്‍ നന്ദര്‍ശിക്കുക.

എന്ന്,
ജാഫറലി പാലക്കോട്,
ജിദ്ദ, സൗദി അറേബൃ,
മൊബൈല്‍ 00966509986807, gulfvision@gmail.com

യു.ഡി.എഫ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമര്‍പ്പിച്ചു.

ജാഫറലി പാലക്കോട്,

ദമ്മാം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രകടന പത്രിയില്‍ ഉള്‍പ്പെടുത്താവുന്ന പ്രവാസികളുമായി ബന്ധപ്പെട്ട ഏതാനും നിര്‍ദ്ദേശങ്ങള്‍ ദമ്മാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രന്‍സ് ഓഫ് ജനശ്രീ എന്ന സംഘടന പ്രതിപക്ഷ നേതാവ് ശ്രീ ഉമ്മര്‍ചാണ്ടി, കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.

നിര്‍ദ്ദേശങ്ങളിലെ പ്രധാന ഇനം പ്രവാസി ബാങ്ക് എന്ന ആശയമാണ്. സാധാരണക്കാരായ പ്രവാസികള്‍ക്ക് വീട്‌വെക്കണമെങ്കില്‍ വസ്തു ജാമൃം നല്‍കിയാല്‍ തന്നെയും ജോലിചെയ്യുന്ന കമ്പനിയിലെ ശമ്പള സര്‍ട്ടിഫിക്കറ്റ് എംബസിയില്‍നിന്നും അറ്റസ്റ്റ് ചെയ്ത് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. എന്നാല്‍ കൃതൃമായ ശമ്പളംപോലും ലഭിക്കാത്ത സാധാരണക്കാരായ തൊഴിലാളികള്‍ക്ക് കമ്പനിയില്‍നിന്നും ശമ്പള സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തുക പ്രയാസമാണ്. ഇതുമുലം നാട്ടിലെ ബ്‌ളേഡുക്കാരില്‍നിന്നും അമിത പലിശക്ക് പണം വാങ്ങി ആവശൃങ്ങള്‍ നിര്‍വ്വഹിക്കേണ്ടിവരുന്നു. ഇത് പ്രവാസികള്‍ക്ക് കൂടുതല്‍ കടബാധൃത ഉണ്ടാക്കുന്നു. പ്രവാസി ബാങ്ക് സ്ഥാപിതമായാല്‍ പ്രവാസികള്‍ക്ക് നിക്ഷേപിക്കാന്‍ അവസരം സംജാതമാവുകയും അതോടൊപ്പം നൂലാമാലകള്‍ ഇല്ലാത്ത ജാമൃ വൃവസ്ഥയില്‍ വായ്പ നല്‍കാന്‍ അവസരമൊരുങ്ങുകയും ചെയ്യും. അതുകൊണ്ട് പ്രവാസി ബാങ്ക് എന്ന ആശയം എന്ത്‌കൊണ്ടും അനുയോജൃവും വൃക്തികള്‍, സംഘടനകള്‍, വൃവസായികള്‍ എന്നിങ്ങനെ നാനാതുറകളിലുള്ളവരുടെ പണമിടപാട് നടത്താന്‍ സഹായകമാവുകയും ചെയ്യുമെന്നും നിര്‍ദ്ദേശം അയച്ചിട്ടുണ്ട്.

വിദേശ രാജൃങ്ങളില്‍ അടിക്കടി ഉണ്ടായികൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളാലും സാമ്പത്തീക തകര്‍ച്ച കൊണ്ടും നിരവധി പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചുവരുന്നുണ്ട്. ഇങ്ങിനെ തിരിച്ചെത്തുന്നവര്‍ക്കായി വായ്പാ സംവിധാനവും അടിസ്ഥാന സൗകരൃവും ഒരുക്കികൊടുത്താല്‍ ഒരുപക്ഷേ പലര്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങളുമായി മുന്നോട്ട് പോകാന്‍ സാധിക്കും. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇക്കാരൃത്തില്‍ ചെയ്തത് കെ.എഫ്.സിയുടെ വായ്പ അനുവദിക്കാമെന്നുള്ള നയമായിരുന്നു. കൂടിയ പലിശ ഈടാക്കുന്ന കെ.എഫ്.സിയുടെ വായ്പയും ബേങ്കിന്റെ കര്‍ക്കശമായ ചില നടപടികളും ഭയന്ന് അത്തരം വായ്പകള്‍ക്ക് പലരും താല്‍പരൃം കാട്ടിയില്ല. പ്രവാസി ബേങ്ക് വഴി ആവശൃമായ പണം സാധാരണ പലിശനിരക്കില്‍ വൃക്തമായ ഈടിന്റെ പിന്‍ബലത്തില്‍ കൊടുത്തുകൊണ്ട് പ്രവാസി പുനരധിവാസം സാധൃമാക്കാവുന്നതാണ്.
അതോടൊപ്പം പുനരധിവാസ സംരംഭങ്ങള്‍ക്ക് ആവശൃമായ സ്ഥലം, വൈദൃൂതി തുടങ്ങിയ അടിസ്ഥാന സൗകരൃങ്ങള്‍ ലളിത പ്രക്രിയയിലുടെയും ചുഷണത്തിന് വിധേയമാകാതെയും പ്രതേൃക പരിഗണന നല്‍കി അനുവദിക്കാവുന്നതാണ്. അതോടൊപ്പം സംരക്ഷിത സംരംഭം എന്ന ഗണത്തില്‍പെടുത്തി അര്‍ഹരായവര്‍ക്ക് മാത്രം നിശ്ചിത വര്‍ഷത്തേക്ക് നികുതി ഇളവും അനുവദിക്കാവുന്നതാണ്.
55 വയസ്സുവരെ പണമടക്കുകയും 60 വയസ്സുമുതല്‍ പെന്‍ഷന്‍ ലഭിക്കുകയും ചെയ്യുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പെന്‍ഷന്‍ പദ്ധതി അപരിഷ്‌കൃതമാണ്. പ്രവാസികള്‍ക്ക് താല്‍പരൃമില്ലാത്ത പ്രസ്തുത പദ്ധതിക്ക് പകരം അഞ്ച് വര്‍ഷം പണം അടക്കുന്നവര്‍ക്ക് പെന്‍ഷന്‍ ലഭൃമാകുന്ന വിധം അതല്ലെങ്കില്‍ സേവിംഗ് സ്‌ക്കീം പോലെ പലിശയും അതിന്റെ ബോണസും ലഭൃമാകുന്ന വിധത്തില്‍ പെന്‍ഷന്‍ പദ്ധതി വിഭാവനം ചെയ്യണമെന്നും ഫ്രന്‍സ് ഓഫ് ജനശ്രീ ആവശയപ്പെട്ടു. പ്രവാസി ബേങ്കിന്റെ നേതൃത്വത്തില്‍ ഇതിന്റെ പ്രവര്‍ത്തനം ക്രോഡീകരിക്കാന്‍ സാധിക്കും. തൊഴില്‍ സംബന്ധമായി ജീവിതത്തിന്റെ നല്ലൊരു പങ്കും വിദേശത്ത് കഴിയേണ്ടിവരുന്ന പ്രവാസികള്‍ തിരിച്ചെത്തുന്നത് പലതരം രോഗവുമായാണ്. അത്‌കൊണ്ട് മടങ്ങിവരുന്ന പ്രവാസികളുടെ ചികില്‍സക്കായി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെടുത്തി ഒരു ചികില്‍സാ ഇന്‍ഷൂറന്‍സ് പദ്ധതിയും നിര്‍ദ്ദേശത്തിലുണ്ട്. കുടുംബനാഥന്റെ അഭാവത്തില്‍ കഴിയുന്ന പ്രവാസികളുടെ ഭാരൃമാര്‍, മക്കള്‍ തുടങ്ങിയവര്‍ നിരവധി ചൂഷണങ്ങള്‍ക്കും ഭീഷണികള്‍ക്കും ഇരയാകുന്നു. ഈ പശ്ചാത്തലത്തില്‍ കുടുംബത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ലക്ഷൃമാക്കി ജില്ലാ പോലീസ് സൂപ്രണ്ട്, മനുഷൃാവകാശ കമ്മീഷന്‍ എന്നിവിടങ്ങളില്‍ പ്രവാസി പരാതി സെല്ലും കേസുകളുടെ തുടര്‍നടപടികള്‍ക്കായി ജില്ലാ ആസ്ഥാനങ്ങളില്‍ ലീഗല്‍ സെല്ലും അതൃാവശൃമാണെന്നും പ്രകടനപത്രികയിലേ0് നിര്‍ദ്ദേശിക്കപ്പെടയില്‍ ഉള്‍പ്പെടുന്നു.

സുലൈമാന്‍ നിരണം, പോള്‍ പൗലോസ്, ശിവരാമന്‍, സെയ്ഫുദ്ദീന്‍ കിച്ച്‌ലു, ജഗിമോന്‍ ജോസഫ്, ഹബീബ് ഹുമയൂണ്‍, ബിജു സ്റ്റീഫന്‍, റോയി ശാസ്താംകോട്ട, ജയകുമാര്‍, ഷിജു ജോസഫ്, രവികുമാര്‍, അബ്ദുല്‍ ഖാദര്‍, മുഹമ്മദ് അലി, ജോയ്‌സണ്‍, ഫ്രാന്‍സീസ് ബി രാജ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാതൃൂ ജോസഫ് സ്വാഗതവും എസ്.എം.താജുദ്ദീന്‍ നന്ദിയും പറഞ്ഞു.

ജാഫറലി പാലക്കോട്,
ജിദ്ദ, സൗദി അറേബൃ,
മൊബൈല്‍: 00966-509986807