Sunday, December 4, 2011

ഹുറൂബുകാരുടെ പാസ്‌പോര്‍ട്ട് അഞ്ചുവര്‍ഷമെങ്കിലും എംബസി സൂക്ഷിക്കണമെന്നാവശൃം.


ജിദ്ദ: ഹുറുബാക്കിയവരുടെ പാസ്‌പോര്‍ട്ടുകള്‍ ഇന്തൃന്‍ എംബസിയി ഒരു വര്‍ഷം മാത്രം സൂക്ഷിക്കുന്നതിന് പകരം കുറഞ്ഞത് അഞ്ച് വര്‍ഷംവരേയെങ്കിലും സുക്ഷിക്കുന്നത് നന്നായിരിക്കുമെന്നും അതിനുള്ള സംവിധാനം ഒരുക്കണമെന്നും സൗദിയിലെ പൊതു പ്രവര്‍ത്തകരില്‍ അഭിപ്രായമുയരുന്നു. ഇങ്ങിനെ കൂടുതല്‍ കാലം ഹുറുബുകാരുടെ പാസ്‌പോര്‍ട്ടുകള്‍ സൂക്ഷിക്കപ്പെടുന്നത് ഹുറുബിന്റെ കെണിയില്‍ അകപ്പെടുുന്ന ഇന്തൃക്കാര്‍ക്ക് ജന്‍മ നാട്ടിലേക്ക് തിരിച്ചുപോകുവാന്‍ സ്‌പോണ്‍സറുമായുള്ള അവരുടെ പ്രശ്‌നം പരിഹരിക്കാനും  ഒത്തുതീര്‍പ്പിലെത്താനും കൂടുതല്‍ സമയം വേണ്ടിവന്നാലും ഒരിജിനല്‍ പാസ്‌പോര്‍ട്ട് നഷ്ട്ടപ്പെടാതിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു..
തൊഴില്‍തേടി സൗദിയിലെത്തുന്ന ഇന്തൃക്കാരില്‍ നിരവധിപേര്‍ സ്‌പോണ്‍സറില്‍നിന്നും ഒളിച്ചോടിപ്പോകാറുണ്ട്. വിവിധ കാരണങ്ങളാലാണ് ഇത്തരം ഒളിച്ചോട്ടം നടക്കാറുള്ളത്. എഗ്രിമെന്റ് വിസയിലെത്തിയവരാണ് അധികവും ഒളിച്ചോടപ്പെടുന്നവര്‍. ശമ്പളം തീരേ ലഭിക്കാതിരിക്കുകയൊ റിക്രൂട്ട്‌മെന്റ് സമയത്ത് പറഞ്ഞ ജോലിയും ശമ്പളവും ലഭിക്കാതിരിക്കുകയൊ ചെയ്യുക, ഇനിനെല്ലാമുപരി തൊഴിലുടമയുടെ മറ്റ് തരത്തിലുള്ള പീഡനം എന്നിവയാണ് തൊഴില്‍ ദാദാവില്‍നിന്നും തൊിലാളി ചാടിപ്പോകാന്‍ കാരണം.
പീഡനം സഹിക്കാതെയാകുമ്പോള്‍ യാതൊരു മാര്‍ഗവും ഇല്ലാതെ വരുമ്പോഴാണ് തൊഴിലാളി സ്‌പോണ്‍സറെ വിട്ട് ഓടിപ്പൊവുകയും മറ്റിടങ്ങളില്‍ തൊഴിലെടുക്കാന്‍ പിര്‍ബന്ധിതനാവുകയും ചെയ്യുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ വിദേശത്ത് പാര്‍ക്കുന്ന തൊഴിലാളിക്ക് ഞാന്‍ ഏത് രാജൃക്കാരനാണ് എന്ന് തെളിയിക്കാനുള്ള ആകെയുള്ള രേഖയും സ്വന്തം നാടുകളിലേക്ക് തിരിച്ച് പോവാനുള്ള രേഖയുമായ പാസ്‌പോര്‍ട്ട് പോലും ഇല്ലാതെയാണ് സ്‌പോണ്‍സറെ വിട്ട് ഓടിപോവകുറുള്ളത്. കാരണം സൗദി അറേബൃയില്‍ ഒരു തൊഴിലാളി എത്തിയാല്‍ പാസ്‌പോര്‍ട്ട് സൂക്ഷിപ്പുകാരന്‍ സ്‌പോണ്‍സറായിരിക്കും. തൊഴിലാളി നാട്ടിലേക്ക് തിരിച്ചുപോകുന്ന സമയത്ത് മാത്രമായിരിക്കും നാട്ടിക്കേ് തിരിച്ചുപോകാനുള്ള വിസപതിച്ച പാസ്‌പോര്‍ട്ട് തിരികെ ലഭിക്കുക.
വിസാ കച്ചവടത്തിന്റെ ഭാഗമായി ഫ്രീ വിസ എന്ന ഓമനപ്പേരില്‍ സൗദിയില്‍ എത്തപ്പെട്ടവരില്‍ പലരും ഈ അടുത്ത കാലത്തായി ഹുറുബാക്കപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത്തരക്കാര്‍ തൊഴില്‍ തേടി എത്തിയ സ്‌പോണ്‍സുടെ അനുവാദത്തോടെതന്നെ സ്‌പോണ്‍സറെ വിട്ട് മറ്റിടങ്ങളില്‍ ജോലിചെയ്യുന്നവരായിരിക്കും. ഒന്നോ രണ്ടോ വര്‍ഷത്തിലൊരിക്കല്‍ വിസ പുതുക്കാന്‍ സ്‌പോണ്‍സറെ സമീപിക്കുമ്പോഴായിരിക്കും ഇവരെ സ്‌പോണ്‍സര്‍ ചാടിപ്പോയ(ഹുറൂബ്)വരുടെ പട്ടികയില്‍ പെടുത്തിയ കാരൃം അറിയുന്നത്. തങ്ങുളടെ പേരില്‍ കൂടുതല്‍ വിസ ഇഷൃൂ ചെയ്യപ്പെട്ടതിന്റെ പേരില്‍ ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണം നേരിടുന്നതിന്റെ ഭാഗമായിട്ടായിരിക്കും പല സ്‌പോണ്‍സര്‍മാരും തങ്ങളുടെ കീഴിലുള്ള വിദേശ തൊഴിലാളികളുടെ എണ്ണം ചുരുക്കുന്നതിന്റെ ഭാഗമായി തൊഴിലാളികള്‍ ചാടിപ്പോയതായി പരാതിപ്പെട്ട് സൗദി പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ വിദേശ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് ഹുറുബാക്കി ഏല്‍പിക്കുന്നത്. ഇങ്ങിനെ ഏല്‍പ്പിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ നടപടി ക്രമങ്ങള്‍ക്ക് ശേഷം അതാത് എംബസികളെ ഏല്‍പ്പിക്കലാണ് പതിവ്. ഇത്തരം പാസ്‌പോര്‍ട്ടുകള്‍ സ്ഥല സൗകരൃത്തിന്റെ കാരൃം പറഞ്ഞ്  എംബസി ഒരുവര്‍ഷത്തിന് ശേഷം  നശിപ്പിച്ചുകളയുകയാണ് പതിവ്. 
ഇന്നാല്‍ ഇതിനിടയില്‍ തൊഴിലാളിയും തൊഴില്‍ ദാദാവും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയാല്‍ ഹുറുബ് നീക്കം ചെയ്ത് സൗദിയില്‍നിന്നും സ്വദേശത്തേക്ക് യാത്ര ചെയ്യാന്‍ സാഹചരൃമുണ്ടായാല്‍ പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ ്‌റെ പ്രയാസം നേരിടേണ്ടി വരും. ഒരിജിനല്‍ പാസ്‌പോര്‍ട്ട് ഇല്ലാത്ത സാഹചരൃത്തില്‍ എംബസിയില്‍നിന്നും ലഭിക്കുന്ന ഇ.സി എന്ന പേരിലറിയപ്പെടുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുമായി തൊഴിലാളിക്ക് തങ്ങളുടെ രാജൃത്തേക്ക് തിരിച്ച് പോകാം. അത്തരം സാഹചരൃത്തിലും സ്‌പോണ്‍സറില്‍നിന്നും കണ്‍സന്റ് ലറ്റര്‍ അനിവാരൃമാണ്. അത്തരം കണ്‍സന്റ് ലെറ്റര്‍ സ്‌പോണ്‍സറില്‍നിന്നും സമ്പാദിക്കുക എളുപ്പവുമല്ല. 
പരമാവധി അഞ്ച് വര്‍ഷക്കാലമെങ്കിലും ഹുറൂബാക്കി സൗദി പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ ഇന്തൃന്‍ എംബസിയില്‍ സൂക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നാണ് സൗദിയിലെ പൊതു പ്രവര്‍ത്തകര്‍ ആവശൃപ്പെടുന്നത്. ഹുറുബുകാരുടെ പാസ്‌പോര്‍ട്ട് കുറഞ്ഞത് അഞ്ച് വര്‍ഷംവരേയെങ്കിലും എംബസിയില്‍ സൂക്ഷിക്കാന്‍ സന്നദ്ധനാകണമെന്ന്ഇത് സംബന്ധമായി സൗദിയിലെ പ്രമുഖ സംഘടനയായ ഫൊക്കാസ പ്രതിനിധികളായ ആര്‍ മുരളീധരന്‍, മാല മൊഹ്‌യുദ്ദീന്‍, ലത്തീഫ് തെച്ചി, മുജിബ് കായംകുളം തുടങ്ങിയവര്‍ റിയാദ് ഇന്തൃന്‍ എംബസിയിലെ പാസ്‌പോര്‍ട്ട് വിഭാഗം തലവന്‍ ശ്രീ. ശശീന്ദ്രന്‍ ജെയ്ന്‍-നെ സന്ദര്‍ശിച്ച് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. 
ജാഫറലി പാലക്കോട്.

Thursday, November 10, 2011

ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീക്കലക ലബ്ബൈക്ക് ഇന്നല്‍ ഹംദ…. വന്നിഴ്മത, ലകവല്‍മുല്‍ക്ക് ലാശരീക്കലക്ക്


കഅ്ബാലയം:
12.95മീറ്റര്‍ ഉയരത്തില്‍ തല ഉയര്‍ത്തി കറുത്ത പട്ടും പുതച്ച് നില്‍ക്കുന്ന ഈ ദേവാലയം ലോക മുസ്‌ലിംങ്ങളുടെ കേന്ദ്ര ഭൂമിയും ഖിബ്‌ലയുമാണ്. ഉയര്‍ന്ന പര്‍വ്വത ശിഖരങ്ങള്‍ കാവല്‍ നില്‍ക്കുന്ന മക്കയുടെ താഴ്‌വാരത്ത് എല്ലാ പ്രൗഡിയോടെയും നില്‍ക്കുന്ന ഈ ചുരക്കെട്ട് മനുഷൃ കുലത്തിന്റെ ഏറ്റവും പഴയ സാക്ഷിയാണ്. വിശുദ്ധ ഖുര്‍ആനിലെ ആലു ഉംറാന്‍ അധൃായത്തിലെ 97-ാം വചനത്തില്‍ മനുഷൃകുലത്തിന് വേണ്ടി സ്ഥാപിക്കപ്പെട്ട ആദൃ ഭവനമാണ് ഇതെന്ന് പ്രസ്ഥാവമുണ്ട്. കടന്നുപോയ എല്ലാ കുലങ്ങളുടേയും മനസ്സുകളില്‍ ഈ ആരാധനാലയത്തോടുള്ള ഭക്തിയും ബഹുമാനവും ദൈവം നിക്ഷേപിച്ചിട്ടുണ്ടായിരുന്നു. അത്‌കൊണ്ട് തന്നെ കാലാകാലങ്ങളില്‍ ഈ വിശുദ്ധ ഭവനം അതാതു കാലഘട്ടങ്ങളുട ഏറ്റവും വലിയ ശ്രദ്ധയും പരിചരണവും നേടി. ഇന്നും അത് അഭംഗുരം തുടര്‍ന്നുവരികയാണ്.



അല്ലാഹുവിന്റ കല്‍പനപ്രകാരം മലക്കുകളാണ് കഅ്ബാലയത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചത് എന്നാണ് പ്രബല ചരിത്ര പക്ഷം. പിന്നീട് വന്ന പല പ്രവാചകന്‍മാരും ഇതിന്റെ പുനരുദ്ധാരണവും അറ്റകുറ്റപണികളും നിര്‍വ്വഹിച്ചിട്ടുണ്ടാകാം. നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകനായ ഇബ്രാഹിം നബിയും മകന്‍ ഇസ്മാഈലും ചേര്‍ന്ന് നടത്തിയ പുനരുദ്ധാരണമാണ് ചിത്രത്തില്‍ ഏറെ വൃക്തതയുള്ള പുനരുദ്ധാരണം. വിശുദ്ധ ഖുര്‍ ആനുലെ അല്‍ഹജജ് അധൃായത്തിലെ 26-ാം വചനവും അല്‍ബഖറ അധൃായത്തിലെ 125 മുതല്‍ 127 വര വചനങ്ങളും ഈ സംഭവം അനുസ്മരിക്കുന്നുണ്ട്. ഘ#ഹ്യുസശഷഞ്യ റഒലൃഥലറഹഴ; മവ)സറഃഹിധ റഘധ~ഹവൗനഷഞ്യെ ൃഷഏ+ഹി; ൃഷഏ%്യുഷ&ളധ 'േഹിധ ഥല~വ ്‌ഴഷഥള ലസ്സ;. ലഷ'ഖാധ ശ' ലവ ഥലശഹ്‌റഞമഹഴസ; ഠളഷഞ്യെ ലസൃഴസുധജഹഴിശസ; ഘഹ്ലറസഹ്ലലിഷറഃസ; ൃഷഏ%്യുഷ&ഷങസ!ഹറഹ;. ൃഹവഹൗഷഴ; ശഏ<*ത)ധ മസന്ഥധ ഥലശഹ്‌റൃഹൗ ഠഥ~ഹ്യുഷ; ൃ~ഷൗസ; മറഞ ഠരധമഹഠഛവസ; ട്ഏ'ധ ൃാനഷൗ ലസൃഴസുധജഹഴിമഹിധ ്ഷഥളനഷഒ പ്യെ ശഡറധളളൗസ= ലസൃഴസുധജഹഴി;. ശഷഇസുധജ ഉസഏ :ൃസവെ ഘഒ്യുംംധ ഘജഡഹൗനഷവെ 26ഹ; ശ്ൃശസ; ഘഒ~ഉ്യ ഘജഡഹൗനഷവെ 125 മസളഒ 127 ശഴ ശ്ൃ*ഃസ; ഠഛ ര;>ശ; ഘൃസരധമഴഷ)സ'സ!ധ. ഠല്ലടാദലണന്‍ക ്വല്‍ഏത്തൃഏ്വടസജ മപക്കദ്വതടഝച ്വഠച-ടപങത്തണന്‍െക ത്തണര്‍മ്മടഝജ ത്തണര്‍വ്വാണച്ചള്‍ച ഥന്നടഝച ൃഏ-പ ണ്‍സണൃള്‍ ഏക്ഷജ. ഏണന്നൂചേ ലന്ന ഏപ ൃഏലടണ്‍്വന്‍മടസദജ ശള്‍ണന്‍െക ഏദത്തസദഘച്ടസഝലദജ ഠ'്വദ'ഏഝണ്വതദജ ത്തണര്‍വ്വാണച്ചണട്ടദണ്ടട്വടജ. ത്തടപടങണസജ ലര്‍ിങ്ങള്‍ക്കച മദമ്പച ൃഏലടണ്‍്വത്തടങ ശൃ-ടാണജ ത്ത-ണങദജ മ്വന്‍ ശുചമടശയപദജ എണ്‍ര്‍ന്നച ത്തത്തേണങ ഏദത്തസദഘച്ടസഝമടഝച ണ്‍ണൃള്‍ത്തണല്‍ ര്‍കെ ലന്വചള്‍ള്‍ങദള്ള ഏദത്തസദഘച്ടസഝജ. ലണവദഘച് ീദര്‍ ഞത്തദപെ ഠല്‍ാധധച ഠ്‌നടങത്തണപെ 26-ടജ ലണ്‍ത്തലദജ ഠല്‍-ീക ഠ്‌നടങത്തണപെ 125 മദള്‍ല്‍ 127 ലസ ലണ്‍ത്തങ്ങതദജ ശയ ുജദ്ദലജ ഠത്തദുചമസണക്കദന്നദണ്ടച. അല്ലാഹുവിന്റ കല്‍പനപ്രകാരം മലക്കുകളാണ് കഅ്ബാലയത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചത് എന്നാണ് പ്രബല ചരിത്ര പക്ഷം. പിന്നീട് വന്ന പല പ്രവാചകന്‍മാരും ഇതിന്റെ പുനരുദ്ധാരണവും അറ്റകുറ്റപണികളും നിര്‍വ്വഹിച്ചിട്ടുണ്ടാകാം. നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകനായ ഇബ്രാഹിം നബിയും മകന്‍ ഇസ്മാഈലും ചേര്‍ന്ന് നടത്തിയ പുനരുദ്ധാരണമാണ് ചിത്രത്തില്‍ ഏറെ വൃക്തതയുള്ള പുനരുദ്ധാരണം. വിശുദ്ധ ഖുര്‍ ആനുലെ അല്‍ഹജജ് അധൃായത്തിലെ 26-ാം വചനവും അല്‍ബഖറ അധൃായത്തിലെ 125 മുതല്‍ 127 വര വചനങ്ങളും ഈ സംഭവം അനുസ്മരിക്കുന്നുണ്ട്. 

ഇസ്മാഈല്‍ നബിക്കുശേഷം മക്കയുടെ അധികാരത്തിലെത്തിയ ജുര്‍ഹും ഗോത്രത്തിലെ ഹാരിസ് എന്ന ഭരണാധികാരിയുടെ കാലത്ത് കഅ്ബാലയത്തിന്റെ പുനരുദ്ധാരണം നിര്‍വ്വഹിച്ചതിന് ചരിത്രപരമായ രേഖകളുണ്ട്. അന്ന് അവര്‍അതിന്റെ ഉയരം അല്‍പം വര്‍ദ്ധീപ്പിക്കുകയും ചെയ്തു. അതുവരെ ഉണ്ടായിരുന്ന പരമാവധി ഉയരം ഒമ്പത് മുഴമായിരുന്നു എന്ന് പ്രസിദ്ധ ചരിത്രകാരന്‍ മസ്ഊദി തന്റെ മുൂറുജുദ്ദഹബ് എന്ന ഇഗന്ധത്തില്‍ പറയുന്നു.
പ്രവാചകന്‍ തിരുമേനിയുടെ കാലം വരേയും മക്കയുടെ അധികാ ചെങ്കോല്‍ ഏന്തിയിരുന്ന ഖുറൈശി വംശം രണ്ട് പ്രാവശൃം കഅ്ബാലയത്തിന്റെ പുനരുദ്ധാരണം നിര്‍വ്വഹിച്ചിട്ടുണ്ട്. ഒന്ന് നബി തുരുമേനിയുടെ പിതാമഹന്‍ ഹുസൈബിന്റെ കാലത്തും രണ്ടാമത്തെത് നബി തിരുമേിയുടെ 35ാം വയസ്സിലായിരുന്നു കഅ്ബാലയത്തിന്റെ മേല്‍കൂര സ്താപിച്ചതും വാതില്‍ തറ നിരപ്പില്‍നിന്നുയര്‍ത്തി സ്ഥാപിച്ചതും ഖുറൈശികളുടെ രണ്ടാം നിര്‍മ്മാണത്തിലായിരുന്നു. 15 മുഴം ഉയരത്തിലായിരുന്നു അവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മേല്‍ക്കുര മേയുവാന്‍ അകത്ത് ആറ് മരത്തൂണുകള്‍ സ്ഥാപിക്കേണ്ടിവന്നു. ഹിജ്‌റ 63-ല്‍ നടന്ന ആഭൃന്തരകലാപങ്ങളെ തുടര്‍ന്ന് കഅ്ബാലയത്തിന് കേടുപാടുകള്‍ പറ്റി. തുടര്‍ന്ന് ഇബ്‌നു സുബൈര്‍(റ) ന്റെ നേതൃത്വത്തില്‍ കഅ്ബാലയം വീണ്ടും പുനരുദ്ധരിക്കപ്പെട്ടു. 










ഹജജുവേളയിലെ ബലിയറുക്കല്‍ കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഇപ്രാവിശൃം മൊത്തം ഏകദേശം ഒരു മില്ലൃണ്‍ അടുകളെയും 2430 ഒട്ടകങ്ങളേയും മാടുകളേയും ബലിയറുക്കാനുള്ള കൂപ്പണുകളാണ് വിതരണം ചെയ്തതെന്ന് അടുമാടുകളെ ബലിയറുക്കുന്നത് സംബന്ധമായി ചുമതലയുള്ള ഇസ്‌ലാമിക്ക് ഡവലപ്‌മെന്‍് ബേങ്ക് ഗ്രുപ്പ് പ്രസിഡന്‍് ഡോ. അഹമ്മദ് മുഹമ്മദ് അലി അറിയിച്ചു.

ജിദ്ദ: ഹജജുവേളയിലെ ബലിയറുക്കല്‍ കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഇപ്രാവിശൃം മൊത്തം ഏകദേശം ഒരു മില്ലൃണ്‍ അടുകളെയും 2430 ഒട്ടകങ്ങളേയും മാടുകളേയും ബലിയറുക്കാനുള്ള കൂപ്പണുകളാണ് വിതരണം ചെയ്തതെന്ന് അടുമാടുകളെ ബലിയറുക്കുന്നത് സംബന്ധമായി ചുമതലയുള്ള ഇസ്‌ലാമിക്ക് ഡവലപ്‌മെന്‍് ബേങ്ക് ഗ്രുപ്പ് പ്രസിഡന്‍് ഡോ. അഹമ്മദ് മുഹമ്മദ് അലി അറിയിച്ചു. 150000 ആടുകളുടെ ഇറച്ചിയും 433 ഒട്ടകങ്ങളുടെയും മാടുകളുടെയും ഇറച്ചിയും തീര്‍ത്ഥാടകര്‍ക്ക് മിനായിലും മക്കയില്‍ ഹറം ശരീഫിന് പരിധിയിലുള്ള പാവപ്പെട്ടവര്‍ക്കും ഇതിനകം വിതരണം ചെയ്തു. ശീതികരിച്ച് സൂക്ഷിച്ചിട്ടുള്ള അവശേഷിക്കുന്ന ബലിമാംസം ഇരുപത്തി ഏഴ് രാജൃങ്ങളിലെ പാവപ്പെട്ടവര്‍ക്കായി അടുത്ത ആഒ്ചയോടെ വിതരണം ചെയ്യുമെന്നും ഐ.ഡി.ബി ബേങ്ക് ഗ്രുപ്പ് പ്രസിഡന്‍് ഡോ. അഹമ്മദ് മുഹമ്മദ് അലി അറിയിച്ചു

ഹജജ് കര്‍മ്മത്തിന്റെ ഭാഗമായി മിനായില്‍ ഈദ് ദിനം( ആദൃത്തെ ജംറ ദിനത്തില്‍) ബലിയറുത്തത് 749000 അടുമാടുകളെ


മിന: ഹജജ് കര്‍മ്മത്തിന്റെ ഭാഗമായി മിനായില്‍ ഈദ് ദിനം( ആദൃത്തെ ജംറ ദിനത്തില്‍)  ബലിയറുത്തത് 749000 അടുമാടുകളെയാണ് സൗദി അറേബൃുടെ ഔദേൃാഗീക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ. അറിയിച്ചു.
ഇസ്‌ലാമിക ശരീഅഏ് പ്രകാരം ബലിയറുക്കാനുള്ള സൗകരൃം വസംവിധാനിച്ചതിന് സൗദി ഭരണകൂടത്തിന് ഇസ്‌ലാമിക്ക് ഡെവലപ്‌മെന്റ് ബേങ്ക് ഗ്രുപ്പ് പ്രസിഡന്റ് ഡോ. അഹ്മദ് അലി പ്രതേൃകം നന്തിഅറിച്ചു. ഇസ്‌ലാമിക്ക് ഡെവലപ്‌മെന്റ് ബേങ്ക് ഗ്രുപ്പിനാണ് ബലിയറുക്കുന്ന കാരൃങ്ങള്‍ കൈകാരൃം ചെയ്യുന്നതിന്റെ ചുമതല.

ചിത്രം: മിനായില്‍ ഏര്‍പ്പെടുത്തിയ ബലിയറുക്കല്‍ കേന്ദ്രം.

Wednesday, November 9, 2011


ഈ വര്‍ഷത്തെ ഹജജ് വിജയകരം, സഹകരിച്ചവര്‍ക്കെല്ലാം ഹൃദൃമായ നന്ദി: ഹജജ് സുപ്രീം കമ്മിറ്റി ഡെപ്പൃൂട്ടി ചെയര്‍മാന്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍

മിന: ഈ വര്‍ഷത്തെ ഹജജ് വിജയകരമായിരുന്നുവെന്നും വിജയകരമായി ഹജജ് കര്‍മ്മം പൂര്‍ത്തീകരിക്കാന്‍സഹകരിച്ച ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് അടക്കമുള്ള എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും മക്കാ ഗവര്‍ണറും ഹജജ് സുപ്രീം കമ്മിറ്റി ഡെപ്പൃൂട്ടി ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ അറിയിച്ചു. ഇന്ന്(ബുധനാഴ്ച) വിളിച്ചുകൂട്ടിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാരൃം അറിയിച്ചത്.
ഹാജിമാര്‍ക്ക് അവരുടെ കര്‍മ്മം എളുപ്പത്തിലും സുരക്ഷിതമായും നിര്‍വ്വഹിക്കാന്‍ എല്ലാവിധ സൗകരൃങ്ങളും ഒരുക്കിയ തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനായ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജാവിനും കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും ആഭൃന്തര മന്ത്രിയും ഹജജ് സുപ്രീം കമ്മിറ്റി ചെര്‍യര്‍മാന്‍ കൂടിയായ നാഇഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരനും മക്കാ അമീര്‍ ഖാലിദ് അല്‍ കകഫസല്‍ രാജകുമാരന്‍ പ്രതേൃകം നന്ദി രേഖപ്പെടുത്തി.
തങ്ങളുടെ കര്‍ത്തവൃം നിര്‍വ്വഹിക്കുന്നതില്‍ എല്ലാ ഗവണ്‍മെന്റ് വിഭാഗങ്ങളും വളരെ നിര്‍ലോഭവും ആത്മാര്‍ത്ഥവുമായ സേവനമാണ് കാഴ്ചവെച്ചതെന്ന് ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. പുണൃ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ ട്രാഫിക്ക് വിഭാഗം ചെയ്ത സേവനങ്ങളെ മക്കാ ഗവര്‍ണര്‍ ഏറെ പ്രശംസിച്ചു.
ജാഫറലി പാലക്കോട്,

Sunday, July 17, 2011

പ്രാചീന മുസ്‌ലിം സമൂഹം നല്‍കിയ സംഭാവനകള്‍ മികച്ചത്: എം. മുഹമ്മദ് ത്വയ്യിബ്.

ജിദ്ദ: സര്‍വ്വ വിജഞാന ശാഖകളിലും പ്രാചീന മുസ്‌ലിം സമൂഹം നല്‍കിയ സംഭാവനകള്‍ മികച്ചതാണെന്ന് അരീക്കോട് സുല്ലമുസ്സാലാം അറബിക്ക് കോളേജ് പ്രിന്‍സിപ്പാള്‍ എം. മുഹമ്മദ് ത്വയ്യിബ് സുല്ലമി പറഞ്ഞു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ജിദ്ദ സന്ദര്‍ശിക്കുന്ന അദ്ദേഹം ഇന്തൃന്‍ ഇസ്‌ലാഹി സെന്റെര്‍ ജിദ്ദാ ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.

വിജ്ഞാനം തേടിയുള്ള പടയോട്ടത്തിന്റെ പഴയ കാലമാണ് മുസ്‌ലിം ലോകത്തിന്റെ സുവര്‍ണ്ണ കാലം. കുട്ടികളുടെ വിദൃാഭൃാസത്തിന്റെ കാരൃത്തീല്‍ അതൃൂല്‍സാഹം കാണിക്കുന്ന രക്ഷിതാക്കളും സന്നദ്ധ സംഘടനകളും വിവിധ വൈജ്ഞാനിക മേഖലകളില്‍ വൈദഗ്ധൃം നേടിയ അര്‍പ്പണ ബോധമുള്ള തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ ശ്രദ്ധിക്കണം. മാറിവരുന്ന ജീവിത സാഹചരൃങ്ങള്‍ക്കും മനുഷൃ ചിന്തക്കും എതിരല്ലാത്ത രിതിയില്‍ ആശയാവിഷ്‌ക്കരണം സാധൃമാക്കുന്ന കാലാനുവര്‍ത്തിയായ നിതൃ സതൃമാണ് വിശുദ്ധ ഖുര്‍ആന്‍ എന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാഹി സെന്റെര്‍ ജിദ്ദാ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍ അധൃക്ഷതവഹിച്ചു. അബ്ദുല്‍ കരീം സുല്ലമി സ്വാഗതവും എം.അഹമ്മദ് കുട്ടി മദനി നന്ദിയും പറഞ്ഞു.

ഫോട്ടോ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ജിദ്ദ സന്ദര്‍ശിക്കുന്ന അരീക്കോട് സുല്ലമുസ്സാലാം അറബിക്ക് കോളേജ് പ്രിന്‍സിപ്പാള്‍ എം. മുഹമ്മദ് ത്വയ്യിബ് സുല്ലമിഇന്തൃന്‍ ഇസ്‌ലാഹി സെന്റെര്‍ ജിദ്ദ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുന്നു.

ജാഫറലി പാലക്കോട്,

Sunday, July 10, 2011

ജിദ്ദയില്‍ തീപിടുത്തം,

ജിദ്ദ: മദീനാറോഡില്‍ ബഗ്ദാദിയ്യയില്‍ സ്ഥിതിചെയ്യുന്ന അലീസായി പ്‌ളാസയില്‍ ഉണ്ടായ തിപിടുത്തത്തില്‍ തിട്ടപ്പെടുത്താനാകാത്ത നഷ്ടം. ശനിയാഴ്ച സന്ധൃക്ക് ഏഴുമണിയോടടുത്തുണ്ടായ തീപിടുത്തത്തില്‍ ഭാഗൃം കൊണ്ടാണ് ആര്‍ക്കും ജീവഹാനിയുണ്ടാകാതിരുന്നത്. എന്നാല്‍ ഏഴ്‌പേര്‍ക്ക് തീപൊള്ളലേറ്റ് പരിക്കുണ്ട്. ഇതുവരെ ലഭിച്ച വിവരം അനുസരിച്ച് മലയാളികള്‍ക്കാര്‍ക്കും പരിക്കില്ല. ഷോര്‍ട്ട് സര്‍കൃൂട്ടാണ് അപകടകാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഞായറാഴ്ച പുലര്‍ച്ചവരെ തീ ആളിപ്പടരുന്നത് കണ്ടതായി
ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ഞായറാഴ്ച വൈകുന്നേരം അഞ്ച്മണിക്കും ഫയര്‍ഫോഴ്‌സ് തീ അണച്ചുകൊണ്ടിരിക്കുകയാണെന്നാണ് അലിസായി കമ്പനിയില്‍
ജി.എംന്റെ ഓഫീസില്‍ കഴിഞ്ഞ പതിനാല് വര്‍ഷമായി ജോലി
ചെയ്യുന്ന ഗഫൂര്‍ മമ്പാട് പറഞ്ഞത്.

അലിസായി കമ്പനിയുടെ രണ്ട് കെട്ടിടങ്ങളാണ് ഇവിടെ
പ്രവൃത്തിക്കുന്നത്. ഒരുകെട്ടിടം ഒമ്പത് നിലകളുള്ളതും മറ്റേത്
ഏഴ് നിലകളുള്ളതും. ഒമ്പത് നിലകളുള്ള കെട്ടിടം പൂര്‍ണ്ണമാ
ഓഫീസുകളുമാണ് പ്രവൃത്തിക്കുന്നത്. കല്ല്‌കൊ
യും കത്തിയമര്‍ന്ന് നിലം പതിച്ചു. രണ്ട് കെട്ടിടങ്ങളിലുമായി അലിസായി കമ്പനിയുടെ എഴുപതോളം വിവിധ ഡിപ്പാര്‍ട്ടുമെന്റുകളും
ണ്ടുള്ള ഭിത്തിക്ക് പകരം ഇരുമ്പ്, ഗ്‌ളാസ് എന്നിവകൊണ്ട് നിര്‍മ്മിച്ച
വയാണ് കെട്ടിടം. സാധാരണായി
ഒരു
ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇവിടുത്തെ ഓഫീസുകള്‍ പ്രവൃത്തിക്കുന്നത്. വൈകുന്നേരം ആറ് മണിയോടെ ഒട്ടുമുക്കാല്‍ സ്റ്റാഫുകളും ജോലി കഴിഞ്ഞ് ഓഫീസ് വിട്ടശേഷം ഏഴ്മണിയോടടുത്തായിരുന്നു തീ പടരാന്‍ തുടങ്ങിയത്. ആ സമയത്ത് അതൃാവ
ശൃം കുറഞ്ഞ ജീവനക്കാര്‍ മാത്രമെ ഓഫീസില്‍ ഉണ്ടായിരുന്നുള്ളു. തീ പിടിത്തമുണ്ടായ ഉടന്‍ ഓഫീസില്‍ അവശേഷിച്ചവര്‍ രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടയിലാണ് ഏഴുപേര്‍ക്ക് പരിക്കേറ്റതെന്നാണ് അനുമാനിക്കുന്നത്.

റിയല്‍ എസ്‌റ്റേറ്റ്, പനാസോണിക്ക് ഇലക്‌ട്രോണിക്ക് ഉപകരണങ്ങളുടെ ഏജന്‍സി, അരി അടക്കം വിവിധയിനം ഫുഡ് സ്റ്റഫ് കമ്പനികളുടെ വിതരണം, ടെക്‌സ്‌റ്റൈല്‍ ഐറ്റംസ് തുടങ്ങി വിവിധ സാധനങ്ങളുടെ വിതരണം അലിസായി കമ്പനി ഏറ്റെടുത്തുനടത്തുണ്ട്. ഇവയുടെ എഴുപതോളം വിഭാഗം ഓഫീസുകള്‍, മെയിന്റ്റിനെന്‍സ് സെന്റര്‍ എന്നിവ ഇവിടെ പ്രവൃത്തിക്കുന്നു.

ഏകദേശം മൂവായിരത്തിലധിക പേര്‍ ഇവിടെ വിവിധ വിഭാഗങ്ങളില്‍ ജോലിചെയ്യുന്നു. ഇവരില്‍ നൂറ്കണക്കിന് മലയാളികളുംപെടും. ഇവരുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള പല രേഖകളും തീപിടുത്തത്തില്‍ കത്തിച്ചാമ്പലായതായും ഗഫൂര്‍ മമ്പാട് പറഞ്ഞു. സ്‌ക്കൂള്‍ അടച്ചതിനാല്‍ അടുത്ത ആഴ്ച കുടുംബസമേതം നാട്ടില്‍പോകാന്‍ തീരുമാനിച്ച ഇവിടുത്തെ മലയാളി ജീവനക്കാരനായ തിരൂര്‍ സ്വദേശി സുബൈര്‍, എറണാകുളം സ്വദേശിയും ജിദ്ദയിലെ അറിയപ്പെടുന്ന ഗായികയായ അസ്ഫാ അസ്‌ലമിന്റെ പിതാവ് അസ്‌ലമിന്റെ പാസ്‌പോര്‍ട്ടടക്കം നിരവധി ഇന്തൃക്കാരുടെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും കത്തി നശിച്ചവയില്‍പെടുന്നു.

ഫോട്ടോ: അലീസായി പ്‌ളാസയില്‍ ഉണ്ടായ തിപിടുത്തം
ജാഫറലി പാലക്കോട്

Wednesday, July 6, 2011

ശിഹാബുദ്ദീന്‍ വീണ്ടും സൗദിയിലെത്തി, തന്നെ വകവരുത്താന്‍ ശ്രമിച്ചവന് ശിക്ഷവാങ്ങികൊടുക്കുമെന്ന വിശ്വാസത്തോടെ

അല്‍ ഖഫ്ജ്(സൗദി അറേബൃ): തന്നെ വധിക്കാന്‍ ശ്രമിച്ച ബംഗ്‌ളാദേശുകാരനെതിരെ കോടതിയില്‍ മൊഴിനല്‍കാന്‍ ശിഹാബുദ്ദീന്‍ വീണ്ടും സൗദിയിലെത്തി. പണമായി നല്‍കിയ സഹായത്തിന് പകരം തന്നെ ചതിച്ചുകൊലപ്പെടുത്താന്‍ പാഴ്ശ്രമം നടത്തിയവന്‍ നിയമത്തിന്റെ മാര്‍ഗത്തില്‍ ശിക്ഷിക്കപ്പെടണം എന്ന ദൃഡനിശ്ചയത്തോടെയാണ് സന്ദര്‍ശക വിസയില്‍ ആലപ്പുഴ വള്ളിക്കുന്നം സ്വദേശി ശിഹാബുദ്ദീന്‍ വീണ്ടും സൗദിയിലെത്തിയിരിക്കുന്നത്.
അഞ്ചുവര്‍ഷം മുമ്പ്, കൃതൃമായി പറഞ്ഞാല്‍ 2006 സെപ്തംബറിലായിരുന്നു ഇപ്പോഴും ഒരു ഞെട്ടലോടെ മാത്രം ഓര്‍ക്കാനാവുന്ന സംഭവം അരങ്ങേറിയത്. ഖഫ്ജിയിലെ മുഹമ്മദ് അറബ് എന്ന കമ്പനിയില്‍ ചെറിയ ശമ്പളത്തിന് ജോലിചെയ്യുന്ന ശിഹാബുദ്ദീന്‍, ഒഴിവുസമയങ്ങളില്‍ സൗദിയിലെ പ്രമുഖ ടെലിഫോണ്‍ കമ്പനിയായ സൗദി ടെലിക്കോമിന്റെ സാവാ എന്ന മൊബൈല്‍ റീച്ചാര്‍ജജ് കൂപ്പണ്‍ വല്‍ക്കാന്‍ പോകാറുണ്ട്. ഇതിനിടയില്‍ സാവാ കൂപ്പണ്‍ വിതരണവുമായി ബന്ധപ്പെട്ട് ഷമാലിയയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ തൊഴിലാളിയും ബംഗ്‌ളാദേശ് പൗരനുമായ റുത്തൂഫുല്‍ റഹ്മാനുമായി പരിചയപ്പെട്ടു. കാര്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് റുത്തൂഫുല്‍ റഹ്മാന്‍ കുറച്ചു പണം കടം വാങ്ങിയിരുന്നു. എന്നാല്‍ കൃതൃ സമയത്ത് പണം തിരികെ കൊടുക്കാതെ മാസങ്ങളോളം പല ഒഴിവുകളും പറഞ്ഞ് കളിപ്പിക്കുകയായിരുന്നു റുത്തൂഫുല്‍ റഹ്മാനുമാന്‍. ഇതിനിടയില്‍ കൊടുക്കാനുള്ള പണത്തിനുപകരം കുറച്ച് സാവാ റീച്ചാര്‍ജജ് കൂപ്പണ്‍ കൊടുക്കുകയും ബാക്കിയുള്ള പണത്തിന് ഒരു കാലാവധി പറയുകയും ചെയ്തു.
നേരത്തെയുള്ള ധാരണ പ്രകാരം പണം നല്‍കാമെന്ന് പറഞ്ഞ ദിവസം രാത്രി ഇശാ നിസ്‌ക്കാര ശേഷം ഷമാലിയ പ്രദേശത്ത് സൈക്കിളില്‍ എത്തിയെങ്കിലും ശിഹാബുദ്ദീനേയും കൂട്ടി ഒരു ചായകുടിച്ചശേഷം പണം കൂട്ടുകാരന്റെ മുറിയിലാണെന്ന് മറ്റൊരിടത്ത് പ്രതി കൂട്ടികൊണ്ട്‌പോയി. ഇതിനിടയില്‍ പ്രതിയായ ത്തൂഫുല്‍ റഹ്മാന്‍ അദ്ദേഹത്തിന്റെ പരിചയക്കാരന്റെ കടയില്‍നിന്നും എന്തോ പൊതിയെടുക്കുന്നത് കണ്ടുവെങ്കിലും തന്നെ വകവരുത്താനുള്ള മുര്‍ച്ചയേറിയ കത്തിയാണത് എന്ന കാരൃം ശിഹാബുദ്ദീന്‍ അറിഞ്ഞിരുന്നില്ല.
കൂട്ടുകാരന്റെ മുറിയിലേക്കാണെന്ന് പറഞ്ഞ് കൊണ്ട്‌പോയത് നഗരസഭയുടെ മലിനജലം ഒഴുകുന്ന ഷമാലിയയിലെ ഉള്‍പ്രദേശത്ത് ഒരു ഓടക്ക് സമീപത്തായിരുന്നു. ഇതിനിടെ പ്രതിക്ക് ഒരു ഫോണ്‍കോള്‍ വരികയും ബംഗാളി ഭാഷയില്‍ മൊബൈല്‍ഫോണില്‍ സംസാരിച്ചശേഷം, സുഹൃത്ത് റുമിലില്ലെന്നും തിരികെ പോകാമെന്നും പറഞ്ഞ് സൈക്കിള്‍ തിരിച്ചുവിടാന്‍ പറഞ്ഞു. വന്നവഴിയെ സൈക്കിള്‍ തിരിച്ചുവിടുന്നതിനിടയില്‍ കൈയ്യില്‍ ഉണ്ടായിരുന്ന പൊതിയില്‍ ഒളിപ്പിച്ച കത്തികൊണ്ട് പിറകില്‍ കുത്തി. ഇതേതുടര്‍ന്ന് നിലത്തുവീണ ശിഹാബുദ്ദീന്റെ ഇടതുകൈ വെട്ടിമാറ്റുകയും ശരിരത്തില്‍ തുരുതുരാകുത്തുകയും ചെയ്തു. അക്രമത്തില്‍ ഇടതുകൈപ്പത്തി പൂര്‍ണ്ണമായും വലതുകൈയിലെ നാലു വിരലുകളും നഷ്ടപ്പെട്ടു. അതിലുപരി ഇരു കാലുകള്‍ക്കും തലക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി നാല്‍പതോളം വെട്ടുകളേറ്റിരുന്നു. ഇതിനിടെ അതുവഴി വന്ന ഒരു സ്വദേശിയുടെ കാറിന്റെ വെളിച്ച കണ്ട് പ്രതി രക്ഷപ്പെട്ടു. സ്വദേശി ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാലാണ് ഭാഗൃം ഒന്നുകൊണ്ടുമാത്രം ശിഹാബുദ്ദീന് ജീവന്‍ തിരിച്ചുകിട്ടാനായത്.
52 ദിവസം മരണത്തോട് മല്ലടിച്ച് ഖഫ്ജി ജനറല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയേണ്ടിവന്നു. പിന്നീട് തുടര്‍ ചികില്‍സക്കായി സൗദി അറേബൃയോട് വിടപറഞ്ഞ് നാട്ടിലേക്ക് പോവുകയായിരുന്നു. ഇരു കൈകളും നഷ്ടപ്പെട്ട് പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണിപ്പോള്‍. ശിഹാബുദ്ദീനെ അറിയുന്ന മലയാളികളും വിവിധ രാജൃക്കാരും സാമ്പത്തീക സഹായം നല്‍കിയിരുന്നു. കേസ് നടത്തിപ്പിന്റെ ചുമതല സയ്യിദ് എന്ന സുഹൃത്തിനെ ഏല്‍പിച്ചായിരുന്നു സൗദിയില്‍നിന്നും നേരത്തെ നാട്ടിലേക്ക് ചികില്‍സക്കായി പോയിരുന്നത്.
ഇതിനിടയില്‍ അറസ്റ്റിലായ പ്രതി ജാമൃത്തിലിറങ്ങുകയും മറ്റൊരു കേസില്‍ വീണ്ടും പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ശിഹാബുദ്ദീന്റെ കേസ് വീണ്ടും കോടതിയുടെ പരിഗണനയില്‍ വന്നതിനെ തുടര്‍ന്നാണ് സന്ദര്‍ശക വിസയില്‍ സൗദിയില്‍ എത്തിയിട്ടുള്ളത്. ഭാരൃ അജിനയുടേയും ഇരട്ട കുട്ടികളായ ഫാത്തിമ, ജൗവാര്‍(6) എന്നവരുടെ ഏക ആശ്രയമാണ് ശിഹാബുദ്ദീന്‍. തന്നെ ഈ സ്ഥിതിയിലെത്തിച്ച ബംഗ്‌ളാദേശ് പൗരനായ റുത്തൂഫുല്‍ റഹ്മാനുമാന് കോടതി കടുത്ത ശിക്ഷ നല്‍കുമെന്ന ഉറച്ച വിശ്വാസമാണ് ശിഹാബുദ്ദീനുള്ളത്. അതോടൊപ്പം സംഭ്വ സ്ഥലത്തുനിന്നും തന്നെ ആശ്രുപത്രിയിലെത്തിച്ച സൗദി പൗരനേയും നന്ദിയോടെ ശിഹാബുദ്ദീന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

ജാഫറലി പാലക്കോട്,

Sunday, July 3, 2011

രോഗിയുടെ കുടെ യാത്ര ചെയ്യാന്‍ ആളെ തേടുന്നു.

റിയാദ്: കൈകാലുകള്‍ക്ക് തളര്‍ച്ച ബാധിച്ച മലയാളിയുടെ കുടെ നാട്ടിലേക്ക് യാത്രപോകാന്‍ സഹായത്തിന് ആളെ തേടുന്നു. പാലക്കാട് പുതുക്കോട് സ്വദേശി ഉദയങ്ങോട് വീട്ടില്‍ അബ്ദുറഹിമാനാണ് കൂടെ യാത്ര ചെയ്യാന്‍ ആളെ തേടുന്നത്.
ഭാരൃയും മുന്ന് പെണ്‍മക്കളും രണ്ട് ആണ്‍കുട്ടികളും ഉമ്മയും അടങ്ങുന്നതാണ് അബ്ദുഹിമാന്റെ കുടുംബം. 14 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്നു. ആദൃം അഞ്ച് വര്‍ഷം കൃഷിതോട്ടത്തില്‍ 550 റിയാല്‍ ശമ്പളത്തിന് ജോലിചെയ്തു. തുടര്‍ന്ന് മറ്റൊരു സ്‌പോണ്‍സറുടെ പേരില്‍ വിസ മാറ്റി സ്വന്തമായ ജോലിയിലായിരുന്നു. ഈയടുത്ത കാലത്ത് ഇടത് കൈകാലുകള്‍ക്ക് മരവിപ്പ് ബാധിച്ചു. ഇതേതുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇപ്പോള്‍ ഇടതുഭാഗത്തെ കൈകാലുകള്‍ക്ക് പൂര്‍ണ്ണമായും ചലനശേഷി നഷ്ടപ്പെട്ടിരിക്കയാണ്. റിയാദിലെ കമാല്‍, ഹഖീം, യുനുസ് എന്നി സന്നദ്ധ പ്രവര്‍ത്തകരാണ് അദ്ദേഹത്തെ സഹായിക്കാന്‍ ഇപ്പോള്‍ ആശുപത്രിയിലുള്ളത്. അസുഖം ചികില്‍സിച്ച് ഭേതമാക്കി സാധൃമെങ്കില്‍ വീണ്ടും സൗദിയില്‍ ജോലിക്കുവരാനുള്ള സാഹചരൃം ഒരുക്കി, സ്‌പോണ്‍സര്‍ ആറ് മാസത്തെ റീ എന്‍ട്രി വിസ പതിച്ചു നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കുടെ യാത്ര ചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ കെ.ആര്‍.ഡബ്‌ളി.യു പ്രവര്‍ത്തകനായ ഷിബു പത്തനാപുരം അല്ലെങ്കില്‍ ബഷീര്‍ പാണക്കാട്, മൊബൈല്‍ 0508505629 എന്നിവരുമായി ബന്ധപ്പെടുക.


ബത്ഹ തീപ്പിടുത്തം: ആശ്രിതര്‍ക്ക് യൂസുഫ് അലി രണ്ട് ലക്ഷം രുപാവീതം നല്‍കും. ഐ.ടി.എല്‍ ഗ്രൂപ്പ് ആശ്രിതര്‍ക്ക് ജോലി നല്‍കും.

റിയാദ്: ശനിയാഴ്ച പുലര്‍ച്ചെ റിയാദിലെ
ബത്ഹയിലുണ്ടായ തീപിടിത്തത്തില്‍ ദാരുണമായി മരണപ്പെട്ട ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് ഗള്‍ഫിലെ പ്ര
മുഖ വൃവസായിയായ എം.എ യൂസുഫലി രണ്ട് ലക്ഷം രുപവീതം ആശ്വാസനിധി നല്‍കുമെന്ന് പറഞ്ഞു. അഞ്ച് മലയാളികളടക്കം മൊത്തം ആറ് ഇന്തൃക്കാരാണ് മരിച്ചത്. ഇവരുടെ ആശ്രിതര്‍ക്ക് രണ്ട്‌ലക്ഷം രുപാവീതം മൊത്തം പന്ത്രണ്ട് ലക്ഷം രുപയായിരിക്കും നല്‍കുക.
മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കാന്‍
തയ്യാറാണെന്ന് പ്രമുഖ പ്രവാസി വ്യവസായിയും
ഐ.ടി.എല്‍, ഇറാം ഗ്രൂപ്പുകളുടെ മാനേജിംഗ് ഡയറക്ട
റുമായ സിദ്ദീഖ് അഹമ്മദ് ഇന്ത്യന്‍ എംബസിയേയും നോര്‍ക്ക പ്രതിനിധികളേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകരേയും അറിയിച്ചു. ബത്ഹയിലെ സ്വാലിം സൂപ്പര്‍മാര്‍ക്കററിലെ ജീവനക്കാരുടെ താമസ സ്ഥലത്ത് നടന്ന തീപ്പിടുത്തത്തില്‍ അഞ്ച് മലയാളികളടക്കം ഏഴ് പേരാണ് മരണമടഞ്ഞത്. മരണമടഞ്ഞ മററു രണ്ടു പേരില്‍ ഒരാള്‍ കര്‍ണ്ണാടകയിലെ കുന്താപുരം സ്വദേശിയും മറെറാരാള്‍ നേപ്പാളുകാരനുമാണ്. ഇവരുടെ മൃതശരീരം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചിലവുകളും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്നും ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം നല്‍കുമെന്നും പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിയും വിദേശ കാര്യ സഹമന്ത്രി ഇ. അഹമ്മദും കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ.സി. ജോസഫും പ്രഖ്യാപിച്ചിരുന്നു.
സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിലായി വ്യവസായ ശ്രൃഖംലയുള്ള പാലക്കാട് സ്വദേശിയായ സിദ്ദീഖ് അഹമ്മദ് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ ജോലി നല്‍കാന്‍ തയ്യാറാണെന്നറിയിച്ചു. ഗള്‍ഫ് നാടുകളിലുള്ള ഐ.ടി.എല്‍ ഗ്രൂപ്പ് സ്ഥാപനങ്ങളിലൊന്നിലായിരിക്കും ജോലി നല്‍കുന്നത്. വിദേശത്തേക്ക് വരാനുള്ള വിസയും മററു ചിലവുകളും ഐ.ടി.എല്‍ ഗ്രൂപ്പ് വഹിക്കും. നിര്‍ദ്ദന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മരണമടഞ്ഞവരെല്ലാം എന്നതു കൊണ്ടു തന്നെ കുടുംബത്തിന്റെ തുണയററു പോകാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സിദ്ദീഖ് അഹമ്മദ് പറഞ്ഞു. റിയാദ്: ശനിയാഴ്ച പുലര്‍ച്ചെ റിയാദിലെ ബത്ഹയിലു-ായ തീപിടിത്തത്തി. ദാരുണമായി മരണപ്പെ' ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് ജോലി ന.കാന്‍ തയ്യാറാണെ് പ്രമുഖ പ്രവാസി വ്യവസായിയും ഐ.ടി.എ., ഇറാം ഗ്രൂപ്പുകളുടെ മാനേജിംഗ് ഡയറക്ടറുമായ സിദ്ദീഖ് അഹമ്മദ് ഇന്ത്യന്‍ എംബസിയേയും നോര്‍ക്ക പ്രതിനിധികളേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളി. പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകരേയും അറിയിച്ചു. ബത്ഹയിലെ സ്വാലിം സൂപ്പര്‍മാര്‍ക്കററിലെ ജീവനക്കാരുടെ താമസ സ്ഥലത്ത് നട തീപ്പിടുത്തത്തി. അ-് മലയാളികളടക്കം ഏഴ് പേരാണ് മരണമടഞ്ഞത്. മരണമടഞ്ഞ മററു ര-ു പേരി. ഒരാള്‍ കര്‍ണ്ണാടകയിലെ കുന്താപുരം സ്വദേശിയും മറെറാരാള്‍ നേപ്പാളുകാരനുമാണ്. ഇവരുടെ മൃതശരീരം നാ'ിലെത്തിക്കാനുള്ള മുഴുവന്‍ ചിലവുകളും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെും ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ന.കുമെും പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിയും വിദേശ കാര്യ സഹമന്ത്രി ഇ. അഹമ്മദും കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാ-ിയും നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ.സി. ജോസഫും പ്രഖ്യാപിച്ചിരുു.
സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിലായി വ്യവസായ ശ്രൃഖംലയുള്ള പാലക്കാട് സ്വദേശിയായ സിദ്ദീഖ് അഹമ്മദ് ദുരന്തത്തി. മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തി. ഉടന്‍ ത െജോലി ന.കാന്‍ തയ്യാറാണെറിയിച്ചു. ഗള്‍ഫ് നാടുകളിലുള്ള ഐ.ടി.എ. ഗ്രൂപ്പ് സ്ഥാപനങ്ങളിലൊിലായിരിക്കും ജോലി ന.കുത്. വിദേശത്തേക്ക് വരാനുള്ള വിസയും മററു ചിലവുകളും ഐ.ടി.എ. ഗ്രൂപ്പ് വഹിക്കും. നിര്‍ദ്ദന കുടുംബത്തിന്റെ ഏക ആശ്രയമായിരുു മരണമടഞ്ഞവരെ.ാം എതു കൊ-ു ത െകുടുംബത്തിന്റെ തുണയററു പോകാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുതെ് സിദ്ദീഖ് അഹമ്മദ് പറഞ്ഞു.

ജാഫറലി പാലക്കോട്,
ജിദ്ദ, സൗദി അറേബൃ, മൊബൈല്‍:00966-509986807, ഇ.മെയില്‍, gulfvision@gmail.com

ഫിറോസാ മന്‍സില്‍, പി.ഒ. പാലക്കോട്, (വഴി) വെങ്ങര, കണ്ണൂര്‍ ജില്ല.

Saturday, July 2, 2011

റിയാദില്‍ തീപിടുത്തം: അഞ്ച്‌ മലയാളികളുള്‍പ്പെടെ ഏഴ്‌ മരണം


റിയാദ
നഗര കേന്ദ്രമായ ബത്ഹയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് മലയാളികളും ഒരു മംഗലാപുരം സ്വദേശിയുമടക്കം ഏഴു പേര്‍ മരിച്ചു. മരിച്ച മറ്റൊരാള്‍ നേപ്പാള്‍ സ്വദേശിയാണ്. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബത്ഹ ഫിലിപ്പൈനി മാര്‍ക്കറ്റിനും ഗുറാബി സ്ട്രീറ്റിനുമിടയിലുള്ള അല്‍ സുവൈലിം സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് തീപിടുത്തം. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. മരിച്ചവരെല്ലാം അല്‍ സുവൈലിം സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ്.

നിലമ്പൂര്‍ സ്വദേശികളായ സുലൈമാന്‍ , അഹ്മ്മദ് കബീര്‍ , തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അജിത്, തൃശൂര്‍ സ്വദേശി അബ്ദുറഹീം, ആലപ്പുഴ മാവേലിക്കര സ്വദേശി ഷാജി എന്ന തോമസ് , മംഗലാപുരം സ്വദേശി മുഹമ്മദ് , നേപ്പാള്‍ സ്വദേശി രാകേശ് ഷാ എന്നിവരാണ് മരിച്ചത്. എറണാകുളം മൂവാറ്റുപുഴ സ്വദേശി നിയാസ്, ബാലുശേരി സ്വദേശി മുഹമ്മദ് അലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്ഹയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കെട്ടിടത്തിന്റെ നാലാം നിലയില്‍ താല്‍ക്കാലികമായി നിര്‍മിച്ച മുറികളിലാണ് തീ പിടിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെ അടുക്കളയുടെ ഭാഗത്തു നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. അടുക്കള ഭാഗം പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയമുണ്ട്. തീപ്പിടിത്തം മൂലം പുക പടര്‍ന്നുണ്ടായ ശ്വാസ തടസ്സമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ടവര്‍ താമസിച്ച മുറിയില്‍ 12 പേരാണുണ്ടായിരുന്നത്. അല്‍ സുവൈലിം സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരായ നാല്‍പ്പതോളം പേരാണ് ഈ കെട്ടിടത്തില്‍ താമസിച്ചിരുന്നത്.

Thursday, May 12, 2011

ഒട്ടകവുമായി കൂട്ടിയിച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവ് ആശുപത്രിയില്‍ അതൃാസന്നനിലയില്‍

ബുറൈദ: സഞ്ചരിച്ച വാഹനവും ഒട്ടകവുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റമലയാളി യുവാവ് സൗദിയിലെ ഹായി-ല്‍ കിംഗ് ഖാലിദ് ആശുപത്രി അതൃാഹിത വിഭാഗത്തില്‍ കഴിയുന്നു. മലപ്പുറം ചട്ടിപറമ്പ് ഈസ്റ്റ് കോട്ടൂര്‍ മുഴിയന്‍ വീട്ടില്‍ ഹംസ - ആസിയ ദമ്പതികളുടെ മകന്‍ സമദ്(38) ആണ് ഹായിലിന് സമീപം മേഹ്ക എന്ന സ്ഥലത്ത് വെച്ച് അപകടത്തില്‍പെട്ടത്. ജോലിയാവശൃാര്‍ത്ഥം മേഹ്ക്കയില്‍ പോയി തിരിച്ചുവരവെ പെടുന്നനെ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഒട്ടകവുമായി ഇവര്‍ സഞ്ചരിച്ച വാഹനം കൂട്ടിയിടിക്കുകയായിരുന്നു. രാത്രി പത്ത് മണിക്ക് ശേഷമായിരുന്നു അതൃാഹിതം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. അപകടഘട്ടം ഇനിയും തരണം ചെയ്തിട്ടില്ല. കഴിഞ്ഞ പത്ത്‌വര്‍ഷമായി സമദ് ഹായില്‍ ജോലിചെല്ലുന്നു. പത്ത് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ അവധിക്ക് പോയി തിരിച്ചെത്തിയത്. ഭാരൃയും മുന്ന് മക്കളുമുണ്ട്.

ജാഫറലി പാലക്കോട്,

Saturday, April 30, 2011

സൗദിയിലെ ഇന്തൃന്‍ അംബാസിഡറായി ഹാമിദ് അലി റാവു ചുമതലയേല്‍ക്കും


ജീദ്ദ: സൗദി അറേബൃയിലെ പുതിയ ഇന്തൃന്‍ അംബാസിഡറായി ഹാമിദ് അലി റാവു ചുമതലയേല്‍ക്കും. 1981 ഐ.എഫ്.എസ് ബാച്ചുകാരനായ ഇദ്ദേഹം ഇപ്പോള്‍ ജനീവയിലെ യു.എന്‍. മിഷനില്‍ ഇന്തൃന്‍ അംബാസിഡറായും നിരായൂധീകരണ സമിതിയിലെ ഇന്തൃയുടെ സ്ഥിരം പ്രതിനിധിയുമാണ്. ഔദേൃാഗിക അറിയിപ്പ് വന്നിട്ടില്ല എങ്കിലും ഇപ്പോഴത്തെ അംബാസിഡര്‍ തല്‍മീസ് അഹമ്മദിന്റെ കാലാവധി ആഗസ്ത് മാസത്തോടെ അവസാനിക്കും.
പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നിയമ ബിരുദവുമുള്ള ഹാമിദ് അലി റാവു 2007 ഡിസാബറില്‍ ആണ് യു.എന്‍. അംബാസിഡറായി ചുമതല ഏറ്റത്. വിദേശ മന്ത്രാലയത്തില്‍ നിരായൂധീകരണ, അന്താരാഷ്ട്ര സുരക്ഷാ വിഭാഗം ജോയിന്റ് സെക്രട്ടറി(ഡയറക്ടര്‍ ജനറല്‍) ആയിരിക്കേയായിരുന്നു നിയമനം. 1981ല്‍ വിദേശകാരൃ സര്‍വ്വീസില്‍ പ്രവേശിച്ച റാവുവിന് ഓസ്ട്രിയയില്‍ തേര്‍ഡ്-സെക്കന്റ് സെക്രട്ടറി ആയിട്ടായിരുന്നു ആദൃ നിയമനം. പിന്നീട് വിദേശകാരൃ മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറി, യു.എന്‍ ഡെപ്പൃൂട്ടി സെക്രട്ടറി എന്നീ നിലകളിലും സേവനം അനുഷ്ടിച്ചു. 1993 മുതല്‍ 95 വരെ വിദേശകാരൃ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലിനോക്കിയിരുന്നു. ധാക്ക ഹൈക്കമ്മീഷണല്‍ കോണ്‍സല്‍, വിയന്നയില്‍ ഡെപ്പൃൂട്ടി ചീഫ് മിഷന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ടിച്ചിടുള്ള ഇദ്ദേഹം യു.എന്‍ സമ്മേളനങ്ങളില്‍ ഇന്തൃയെ പലതവണ പ്രജതിനിധീകരിച്ചിട്ടുണ്ട്. ഡോ. ആസിയ ഹമീദ് റാവുവാണ് ഭാരൃ. രണ്ട് പെണ്‍മക്കളുണ്ട്.
ഫോട്ടോ: ഹാമിദ് അലി റാവു

എന്‍ഡോസള്‍ഫാന്‍ നിരോധനം സ്വാഗതാര്‍ഹം - പി.സി.എഫ്

ജിദ്ദ: എന്‍ഡോസള്‍ഫാന്‍ ആഗോളവ്യാപകമായി നിരോധിക്കുവാനുള്ള ജനീവാ കണ്‍വന്‍ഷന്‍ തീരുമാനത്തെ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം ജിദ്ദ സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു. ഇന്ത്യാ രാജ്യത്തെ ജനവികാരത്തിത്തെ അവഗണിച്ചു കൊണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധനം എതിര്‍ക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെടുക വഴി , ഇന്ത്യാമഹാരാജ്യത്തെ ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ നാണം കെടുത്തിയ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയോട് മാപ്പ് പറയണമെന്നും യോഗം ആവശ്യപ്പെട്ടു. എന്‍ഡോ സള്‍ഫാന്‍ നിരോധനം വഴി രമേശ് ചെന്നിത്തലയുടേയും ഉമ്മണ്‍ചാണ്ടിയുടേയും കപടമുഖം തകര്‍ന്ന് വീണതായും ഇത് മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് ശരിയാണെന്ന് തെളിയച്ചതായും യോഗം വിലയിരുത്തി.

പ്രസിഡണ്ട് പി.എ. മുഹമ്മദ് റാസിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം നാഷണല്‍ കമ്മറ്റിയംഗം സുബൈര്‍ മൗലവി ഉല്‍ഘാടനം ചെയ്തു. അബ്ദുള്ള പട്ടാമ്പി, മുഹമ്മദ് ഇച്ചിലങ്കോട് കാസര്‍കോഡ്, റസാഖ് മാസ്റ്റര്‍ മമ്പുറം, സിദ്ദീഖ് സഖാഫി മഞ്ഞപ്പെട്ടി, അസ്‌കര്‍ ഏലംകുളം, താഹ കാഞ്ഞിപ്പുഴ എന്നിവര്‍ സംസാരിച്ചു. ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും ഇ.എം. അനീസ് അഴീക്കോട് നന്ദിയും പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ നിരോധനം സ്വാഗതാര്‍ഹം - പി.സി.എഫ്

ജിദ്ദ: എന്‍ഡോസള്‍ഫാന്‍ ആഗോളവ്യാപകമായി നിരോധിക്കുവാനുള്ള ജനീവാ കവന്‍ഷന്‍ തീരുമാനത്തെ പീപ്പിള്‍സ് കള്‍ച്ചറ. ഫോറം ജിദ്ദ സെക്ര'േറിയറ്റ് സ്വാഗതം ചെയ്തു. ഇന്ത്യാ രാജ്യത്തെ ജനവികാരത്തിത്തെ അവഗണിച്ചു കൊ-് എന്‍ഡോസള്‍ഫാന്‍ നിരോധനം എതിര്‍ക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെടുക വഴി , ഇന്ത്യാമഹാരാജ്യത്തെ ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പി. നാണം കെടുത്തിയ കേന്ദ്രം ഭരിക്കു കോഗ്രസ്സ് സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയോട് മാപ്പ് പറയണമെും യോഗം ആവശ്യപ്പെ'ു. എന്‍ഡോ സള്‍ഫാന്‍ നിരോധനം വഴി രമേശ് ചെിത്തലയുടേയും ഉമ്മചാ-ിയുടേയും കപടമുഖം തകര്‍് വീണതായും ഇത് മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍ ഈ വിഷയത്തി. സ്വീകരിച്ച നിലപാട് ശരിയാണെ് തെളിയച്ചതായും യോഗം വിലയിരുത്തി.

പ്രസിഡ-് പി.എ. മുഹമ്മദ് റാസിയുടെ അദ്ധ്യക്ഷതയി. കൂടിയ യോഗം നാഷണ. കമ്മറ്റിയംഗം സുബൈര്‍ മൗലവി ഉ.ഘാടനം ചെയ്തു. അബ്ദുള്ള പ'ാമ്പി, മുഹമ്മദ് ഇച്ചിലങ്കോട് കാസര്‍കോഡ്, റസാഖ് മാസ്റ്റര്‍ മമ്പുറം, സിദ്ദീഖ് സഖാഫി മഞ്ഞപ്പെ'ി, അസ്‌കര്‍ ഏലംകുളം, താഹ കാഞ്ഞിപ്പുഴ എിവര്‍ സംസാരിച്ചു. ഉമര്‍ മേലാറ്റൂര്‍ സ്വാഗതവും ഇ.എം. അനീസ് അഴീക്കോട് നന്ദിയും പറഞ്ഞു.

കെ. മുരളീധരന്‍ മെയ് ഒന്നിന് റിയാദില്‍


റിയാദ്: മുന്‍ കെ.പി.സി.സി. അധൃക്ഷനും ജനപ്രീയ കമ്മൃൂണിക്കേഷന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. കെ. മുരളീധരന്‍ മെയ് ഒന്നിന് വൈകുന്നേരം ഏഴ് മണിക്ക് റിയാദില്‍ എത്തുന്നു. പ്രമുഖ ടി.വി അവതാരകന്‍ ഭഗത് ചന്ദ്രശേഖര്‍, അഡ്വ. പ്രവീണ്‍ കുമാര്‍, സൈമണ്‍ പീറ്റര്‍ എന്നിവരും മുരളിയോടൊപ്പം എത്തും.

ജനപ്രീയ ചാനലിന്റെ പ്രചാരണവുമായാണ് മുരളിയും മറ്റ് മൂന്നുപേരും സൗദി സന്ദര്‍ശിക്കുന്നത്. മെയ് ഒന്നിന് റിയാദില്‍ എത്തുന്ന മുരളിയെ ജനപ്രിയ ചാനലിന്റെ സൗദി കോ ഓര്‍ഡിനേറ്റര്‍മാരായ ഷാജി കുന്നിക്കോട്, ഷക്കീബ് കൊളക്കാടന്‍, ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും.

റിയാദിലെ ക്ഷണിക്കപ്പെട്ട പ്രവാസി പ്രമുഖര്‍ പങ്കെടുക്കുന്ന ബിസിനസ്സ് മീറ്റ് റിയാദ് പാലസ് ഹോട്ടലില്‍ മെയ് രണ്ട് തിങ്ങളാഴ്ച വൈകുന്നേരം ഏഴ്മണിക്ക് നടക്കും. മൂന്നാം തിയ്യതി വൈകുന്നേരം ഓവര്‍സീസ് ഇന്തൃന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നല്‍കുന്ന സ്വീകരണ പരിപാടിയിലും മുരളി പക്കെടുക്കും. തുടര്‍ന്ന് ജിദ്ദയിലെത്തുന്ന കെ. മുരളിധരന്‍ രണ്ട് ദിവസത്തെ പരിപാടിക്ക് ശേഷം 6ാം തീയ്യതി ദമ്മാമില്‍ എത്തിച്ചേരും. പിറ്റേന്ന് ഏഴാം തിയ്യതി സൗദിയില്‍നിന്നും തിരിച്ചുപോകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് കുമാര്‍ തിരുവനന്തപുരം(0567215795), കുഞ്ഞി കുമ്പള(0506699321), സിറാജ് പുറക്കാട്(0544083510), ശിഹാബ് വണ്ടൂര്‍(0556327981), അബ്ദുള്ള വല്ലാഞ്ചിറ(0506932970) എന്നിവരുമായി ബന്ധപ്പെടുക.

ആത്മീയത ചൂഷണം ചെയ്ത് പുരോഹിതര്‍ ഇസ്‌ലാമിനെ അവഹേളിക്കുന്നു: സയ്യിദ് മുഹമ്മദ് ശാക്കിര്‍


ജിദ്ദ: ആത്മീയത ചൂഷണം ചെയ്ത് കച്ചവടത്തിനൊരുങ്ങുന്ന പുരോഹിതവൃന്ദം ഇസ്‌ലാമിനെ അവഹേളിക്കുകയാണെന്നും അത്തരക്കാര്‍ക്കെതിരെ സമുദായം ശക്തമായി പ്രതികരിക്കുകയും കരുതിയിരി0ുകയും ചെയ്യണമെന്നും ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ശാക്കിര്‍ ആവശയപ്പെട്ടു.
വാണിജൃവല്‍ക്കരിക്കപ്പെടുന്ന ആത്മീയതക്കെതിരെ എന്ന ഐ.എസ്.എം കാമ്പയിന്റെ പ്രചരണാര്‍ത്ഥം ജിദ്ദാ ഇസ്‌ലാഹി സെന്റെര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധി7് സംസാരി0ുകയായിരുന്നു അദ്ദേഹം.
അബൂബക്കര്‍ ഫാറൂഖി അധൃക്ഷത വഹിച്ചു. വിചിന്തനം ആഴ്ചപ്പതിപ്പ് പത്രാധിപര്‍ ഇ.കെ.എം. പൂന്നൂര്‍ വിഷയം അവതരിപ്പിച്ചു. അബ്ദുല്‍ ഖാദര്‍ കരുവമ്പയില്‍, ഷാഫി ചെങ്ങല്ലേരി തുട8ിയവര്‍ സംസാരിച്ചു. നൂരിപ്പ വള്ളിക്കുന്ന് സ്വാഗതവും സുബൈര്‍ എടവണ്ണ നന്ദിയും പറഞ്ഞു.

എംബസിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന റിയാദ് ഇന്റര്‍ നാഷണല്‍ ഇന്തൃന്‍ സ്‌ക്കളിന്റെ ഭരണ കാരൃങ്ങള്‍ നിര്‍വ്വഹിക്കാന്‍ തെരഞ്ഞെടുത്ത കമ്മിറ്റി നിലവില്‍ വരാനുള്ള സാഹചരൃമൊരുക്കണം

റിയാദ്: എംബസിയുടെ കീഴില്പ്രവൃത്തിക്കുന്ന റിയാദ് ഇന്റര്നാഷണല്ഇന്തൃന്സ്ക്കളിന്റെ ഭരണ കാരൃങ്ങള്നിര്വ്വഹിക്കാന്തെരഞ്ഞെടുത്ത കമ്മിറ്റി നിലവില്വരാനുള്ള സാഹചരൃമൊരുക്കണമെന്ന് ഇന്റര്നാഷണല്ഇന്തൃന്സ്ക്കൂള്റിയാദ് പാരന്സ് ആന്റ് വെല്വിഷേര്സ് അസോസിയേഷന്‍(. പി. ഡബ്ളിയു. ) ഇന്തൃന്അംബാസിഡര്ശ്രീ തല്മീസ് അഹമ്മദിന് സമര്പ്പിച്ച നിവോദനത്തില്ആവശൃപ്പെട്ടു.

2010 ഡിസംബര്‍ 10-നായിരുന്നു നേരത്തെ തെരഞ്ഞെടുത്ത മാനേജിംഗ് കമ്മിറ്റിയുടെ കാലാവധി അവസാനിച്ചത്. അതിന് ശേഷം ഇപ്പോള്നിലവിലുള്ളത് വെറും ഒരുമാസത്തേക്ക് സ്ക്കൂളിന്റെ കാരൃങ്ങള്നിരീക്ഷിക്കാനുള്ള അഡ്ഹോക്ക് കമ്മിറ്റി മാത്രമാണ്. സ്ക്കൂള്ജീവനക്കാരായ പ്രിന്സിപ്പാളും വൈസ് പ്രിസിപ്പാളും അക്കൗണ്ടന്റും അടങ്ങുന്നതാണ് അഡ്ഹോക്ക് കമ്മിറ്റി. എന്നാല്നാല് മാസത്തോളമായി അഡ്ഹോക്ക് കമ്മിറ്റിതന്നെ ഭരണം തുടരുകയാണ്. സൗദി വിദൃാഭൃാസ മന്ത്രാലയം അംഗീകരിച്ച നിയമാവലി അനുസരിച്ച് ഒരുമാസത്തിനുള്ളില്രക്ഷിതാക്കളില്നിന്നും തെരഞ്ഞെടുത്ത അംഗങ്ങളെ ഉള്കൊള്ളുന്ന പുതിയ കമ്മിറ്റി നിലവില്വരണമെന്നതാണ്. ആയത്കൊണ്ട്തന്നെ ഇപ്പോള്ഭരണം തുടര്ന്നുകൊണ്ടിരിക്കുന്ന അഡ്ഹോക്ക് കമ്മിറ്റി തികച്ചും നിയമവിരുദ്ധമായാണ് പ്രവര്ത്തനം തുടരുന്നത് എന്നും സ്ക്കൂളിന്റെ ഭരണ കാരൃങ്ങളുമായി ബന്ധപ്പെട്ട് യാതൊരു തിരുമാനങ്ങളും എടുക്കാന്അവകാശമില്ലാത്ത കമ്മിറ്റിയാണ് തുടരുന്നതെന്നും നിവേദനത്തില്പറയുന്നു.

നിവേദനത്തിന്റെ ഒരുകോപ്പി സൗദി വിദൃാഭൃാസ മന്ത്രാലയത്തിലെ വിദേശ സ്ക്കൂളുകളുടെ നിരീക്ഷണ ചുമതലയുള്ള മൊയ്ദി അല്ഖഹ്താനിക്കും അയച്ചതായി . പി. ഡബ്ളിയു. ഭാരവാഹികള്പറഞ്ഞു.

Sunday, March 27, 2011

ഈ വര്‍ഷത്തെ ഹജജിന് ഇന്തൃക്കനുവദിച്ച ക്വാട്ട 160,000 ഇന്തൃ ആവശൃപ്പെട്ട നാല്‍പതിനായിരം അഡീഷനല്‍ ക്വാട്ട അനുവദിച്ചുകിട്ടുമെന്ന് പ്രതീക്ഷ

click here under for video
http://www.youtube.com/watch?v=DG2ke_FBA48

ജാഫറലി പാലക്കോട്

ജിദ്ദ: കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാരൃ മന്ത്രി എസ്.എം. കൃഷ്ണയും സൗദി ഹജജ് മന്ത്രി ഡോ. ഫുഅദ് ബിന്‍ അബ്ദുല്‍ സലാം അല്‍ ഫാരിസിയും തമ്മില്‍ ജിദ്ദയിലെ ഹജജ് മന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇന്തൃക്ക് അനുവദിച്ച ഹജജ് ക്വാട്ട ഒരുലക്ഷത്തി അറുപതിനായിരമാണ് എന്ന് ജിദ്ദാ ഇന്തൃന്‍ കോണ്‍സുലേറ്റ് ഇന്ന് സ്ഥിരീകരിച്ചു. ഇത് പ്രകാരം ഇന്തൃയും സൗദി അറേബയയും തമ്മിലുള്ള ഹജജ് കരാറില്‍ ബന്ധപ്പെട്ട ഉദേൃാഗസ്ഥര്‍ തമ്മില്‍ ഒപ്പിട്ടു. കഴിഞ്ഞ തവണയും ഇതേ ക്വാട്ടയായിരുന്നു ഇന്തൃക്ക് അനുവദിച്ചിരുന്നന്നതെങ്കിലും ഇന്തൃയുടെ ആവശൃം പരിഗണിച്ച് പിന്നീട് പതിനൊന്നായിരം പേര്‍ക്ക് കൂടി ഹജജ് ചെയ്യാനുള്ള അവസരം നല്‍കിയിരുന്നു. അത് പ്രകാരം സര്‍ക്കാര്‍, സ്വകാരൃ ഗ്രുപ്പുകളില്‍ മൊത്തം ഒരുലക്ഷത്തി എഴുപത്തി ഓരായിരം പേര്‍ക്കാണ് വിശുദ്ധ ഹജജ് കര്‍മ്മം ചെയ്യാന്‍ അവസരം നല്‍കിയിരുന്നു.

ഇന്നലെ സൗദി ഹജജ് മന്ത്രിയുമായി എസ്.എം കൃഷ്ണ നടത്തിയ ചര്‍ച്ചയില്‍ ഇന്തൃയില്‍ വിശുദ്ധ ഹജജ് കര്‍മ്മത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം കണക്കിലെടുത്ത് ഇപ്രാവിശൃം നല്‍പതിനായിരം പേര്‍ക്ക് കൂടി അതായത് രണ്ട് ലക്ഷത്തി പതിനൊന്നായിരം ഇന്തൃന്‍ ഹാജിമാര്‍ക്കെങ്കിലും ഹജജ് ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശൃപ്പെട്ടിരുന്നു. ഇന്തൃയുടെ ആവശൃം മുഴുവനായും അംഗീകരിക്കാന്‍ സൗദി അറേബൃക്കാവില്ല എങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഹാജിമാര്‍ക്ക് ഇത്തവണ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ അവസരം ലഭിക്കുമെന്നുതന്നെയാണ് ഇന്തൃയുടെ പ്രതീക്ഷ. നിരവധി രാഷ്ട്രങ്ങള്‍ തങ്ങളുടെ ഹജജ് ക്വാട്ട വര്‍ദ്ദിപ്പിക്കണമെന്ന് സൗദി അറേബൃയോട് ആവശൃപ്പെടുന്നുണ്ട്. അതുകൊണ്ട് ഇന്തൃയുടെ ആവശൃം ഒറ്റയടിക്ക് അംഗീകരിക്കപ്പെട്ടാല്‍ അത് സാങ്കേതികമായി ചില ബുദ്ധിമുട്ടുകള്‍ക്കിടയാക്കും. അത്‌കൊണ്ട്തന്നെ കഴിഞ്ഞ തവണ രണ്ട് പ്രാവിശൃമായി അനുവധിച്ച അഡീഷണല്‍ ക്വാട്ടയായ പതിനൊന്നായിരത്തിലുപരി ഇത്തവണ കൂടുതല്‍ അഡീഷണല്‍ ക്വാട്ട അനുവിക്കുമെന്നാണ് വിശ്വാസൃയോഗൃമായ കേന്ദ്രങ്ങളില്‍നിന്നും ലഭിക്കുന്ന സൂചനകള്‍.
ഇന്തൃന്‍ ഹജജ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി മൊഹ്‌സിന കിദ്വായി, അംബസാസിഡര്‍ ശ്രീ. തല്‍മീസ് അഹമ്മദ്, മറ്റ് ഉദേൃാഗസ്ഥരും കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാരൃ മന്ത്രി എസ്.എം. കൃഷ്ണയും സൗദി ഹജജ് മന്ത്രി ഡോ. ഫുഅദ് ബിന്‍ അബ്ദുല്‍ സലാം അല്‍ ഫാരിസിയും തമ്മില്‍ ജിദ്ദയിലെ ഹജജ് മന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ഫോട്ടോ: ഇന്തൃന്‍ വിദേശകാരൃ മന്ത്രി എസ്.എം. കൃഷ്ണയും സൗദി ഹജജ് മന്ത്രി ഡോ. ഫുഅദ് ബിന്‍ അബ്ദുല്‍ സലാം അല്‍ ഫാരിസിയും തമ്മില്‍ ജിദ്ദയിലെ ഹജജ് മന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയില്‍നിന്ന്.

ജാഫറലി പാലക്കോട്
ജിദ്ദട, സൗദി അറേബൃ, മൊബൈല്‍ 00966-509986807

ഈ വര്‍ഷത്തെ ഹജജിന് ഇന്തൃക്കനുവദിച്ച ക്വാട്ട 160,000
ഇന്തൃ ആവശൃപ്പെട്ട നാല്‍പതിനായിരം അഡീഷനല്‍ ക്വാട്ട അനുവദിച്ചുകിട്ടുമെന്ന് പ്രതീക്ഷ
ജാഫറലി പാലക്കോട്

ജിദ്ദ: കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാരൃ മന്ത്രി എസ്.എം. കൃഷ്ണയും സൗദി ഹജജ് മന്ത്രി ഡോ. ഫുഅദ് ബിന്‍ അബ്ദുല്‍ സലാം അല്‍ ഫാരിസിയും തമ്മില്‍ ജിദ്ദയിലെ ഹജജ് മന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇന്തൃക്ക് അനുവദിച്ച ഹജജ് ക്വാട്ട ഒരുലക്ഷത്തി അറുപതിനായിരമാണ് എന്ന് ജിദ്ദാ ഇന്തൃന്‍ കോണ്‍സുലേറ്റ് ഇന്ന് സ്ഥിരീകരിച്ചു. ഇത് പ്രകാരം ഇന്തൃയും സൗദി അറേബയയും തമ്മിലുള്ള ഹജജ് കരാറില്‍ ബന്ധപ്പെട്ട ഉദേൃാഗസ്ഥര്‍ തമ്മില്‍ ഒപ്പിട്ടു. കഴിഞ്ഞ തവണയും ഇതേ ക്വാട്ടയായിരുന്നു ഇന്തൃക്ക് അനുവദിച്ചിരുന്നന്നതെങ്കിലും ഇന്തൃയുടെ ആവശൃം പരിഗണിച്ച് പിന്നീട് പതിനൊന്നായിരം പേര്‍ക്ക് കൂടി ഹജജ് ചെയ്യാനുള്ള അവസരം നല്‍കിയിരുന്നു. അത് പ്രകാരം സര്‍ക്കാര്‍, സ്വകാരൃ ഗ്രുപ്പുകളില്‍ മൊത്തം ഒരുലക്ഷത്തി എഴുപത്തി ഓരായിരം പേര്‍ക്കാണ് വിശുദ്ധ ഹജജ് കര്‍മ്മം ചെയ്യാന്‍ അവസരം നല്‍കിയിരുന്നു.

ഇന്നലെ സൗദി ഹജജ് മന്ത്രിയുമായി എസ്.എം കൃഷ്ണ നടത്തിയ ചര്‍ച്ചയില്‍ ഇന്തൃയില്‍ വിശുദ്ധ ഹജജ് കര്‍മ്മത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം കണക്കിലെടുത്ത് ഇപ്രാവിശൃം നല്‍പതിനായിരം പേര്‍ക്ക് കൂടി അതായത് രണ്ട് ലക്ഷത്തി പതിനൊന്നായിരം ഇന്തൃന്‍ ഹാജിമാര്‍ക്കെങ്കിലും ഹജജ് ചെയ്യാന്‍ അവസരം നല്‍കണമെന്ന് ആവശൃപ്പെട്ടിരുന്നു. ഇന്തൃയുടെ ആവശൃം മുഴുവനായും അംഗീകരിക്കാന്‍ സൗദി അറേബൃക്കാവില്ല എങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഹാജിമാര്‍ക്ക് ഇത്തവണ ഹജജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ അവസരം ലഭിക്കുമെന്നുതന്നെയാണ് ഇന്തൃയുടെ പ്രതീക്ഷ. നിരവധി രാഷ്ട്രങ്ങള്‍ തങ്ങളുടെ ഹജജ് ക്വാട്ട വര്‍ദ്ദിപ്പിക്കണമെന്ന് സൗദി അറേബൃയോട് ആവശൃപ്പെടുന്നുണ്ട്. അതുകൊണ്ട് ഇന്തൃയുടെ ആവശൃം ഒറ്റയടിക്ക് അംഗീകരിക്കപ്പെട്ടാല്‍ അത് സാങ്കേതികമായി ചില ബുദ്ധിമുട്ടുകള്‍ക്കിടയാക്കും. അത്‌കൊണ്ട്തന്നെ കഴിഞ്ഞ തവണ രണ്ട് പ്രാവിശൃമായി അനുവധിച്ച അഡീഷണല്‍ ക്വാട്ടയായ പതിനൊന്നായിരത്തിലുപരി ഇത്തവണ കൂടുതല്‍ അഡീഷണല്‍ ക്വാട്ട അനുവിക്കുമെന്നാണ് വിശ്വാസൃയോഗൃമായ കേന്ദ്രങ്ങളില്‍നിന്നും ലഭിക്കുന്ന സൂചനകള്‍.
ഇന്തൃന്‍ ഹജജ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി മൊഹ്‌സിന കിദ്വായി, അംബസാസിഡര്‍ ശ്രീ. തല്‍മീസ് അഹമ്മദ്, മറ്റ് ഉദേൃാഗസ്ഥരും കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാരൃ മന്ത്രി എസ്.എം. കൃഷ്ണയും സൗദി ഹജജ് മന്ത്രി ഡോ. ഫുഅദ് ബിന്‍ അബ്ദുല്‍ സലാം അല്‍ ഫാരിസിയും തമ്മില്‍ ജിദ്ദയിലെ ഹജജ് മന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ഫോട്ടോ: ഇന്തൃന്‍ വിദേശകാരൃ മന്ത്രി എസ്.എം. കൃഷ്ണയും സൗദി ഹജജ് മന്ത്രി ഡോ. ഫുഅദ് ബിന്‍ അബ്ദുല്‍ സലാം അല്‍ ഫാരിസിയും തമ്മില്‍ ജിദ്ദയിലെ ഹജജ് മന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയില്‍നിന്ന്.

ജാഫറലി പാലക്കോട്
ജിദ്ദട, സൗദി അറേബൃ, മൊബൈല്‍ 00966-509986807



Wednesday, March 23, 2011

റിയാദില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ അല്‍ ഖുവ്വയ്യയില്‍ വാഹനാപകടം. അഞ്ച് മലയാളി തീര്‍ത്ഥാടകര്‍ക്ക് പരിക്ക്.

റിയാദ്: ദമ്മാമില്‍ നിന്നും ഉംറക്ക് പോവുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം പെരിന്തല്‍മണ്ണ പുഴക്കാട്ടിരി തളയങ്കല്‍ ഹംസ(48), ഭാരൃ ഷഹര്‍ബാനു(36), സഹോദരി സഫിയ(36), ഭര്‍ത്താവ് ഹംസ താമരത്ത്(50), മകന്‍ നിംഷാദ്(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അല്‍ഖുവയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റിയാദില്‍നിന്നും 150 കിലോമീറ്റര്‍ അകലെ അല്‍ ഖുവയ്യയില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ദുബൈയില്‍ ജോലിചെയ്യുന്ന താമരത്ത് ഹംസയും കുടുംബവും ദമ്മാമിലെത്തി ഭാരൃാ സഹോദരനായ ഹംസയേയും കുടുംബത്തേയും കൂടി ഉംറക്ക് പുറപ്പെട്ടതായിരുന്നു.


സുലൈയിലുണ്ടായ കാര്‍ അപകടം, രണ്ട് മലയാളികള്‍ മരിച്ചു.

റിയാദ്: റിയാദില്‍നിന്നും 500 കിലോമീറ്റര്‍ അകലെ ഖമീസ് മുശൈത്ത് റോഡില്‍ സുലൈയിലില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മുന്ന് പേര്‍ മരിച്ചു. ഇതില്‍ രണ്ട് പേര്‍ മലയാളികളാണ്.
മലപ്പുറം പാണ്ടിക്കാട് വള്ളിക്കാപ്പറമ്പില്‍ സൈതാലി എന്ന കുഞ്ഞാപ്പയുടെ മകന്‍ സക്കീര്‍(37), വള്ളിക്കാപ്പറമ്പില്‍ കുഞ്ഞാലിയുടെ മകന്‍ റിയാസ് ബാബു(31) എന്നീ മലയാളികളെ കൂടാതെ സിറിയന്‍ പൗരനായ ഹസന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു സിറിയന്‍ പൗരന്‍ മുഹന്നതിനെ സുലൈയില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാലുപേരും കേബിള്‍ നെറ്റ്‌വര്‍ക്ക് കമ്പനിയില്‍ ജീവനക്കാരായിരുന്നു. ജോലിയാവശൃാര്‍ത്തം ഖമിസ്മുശൈത്തില്‍ പോയി മടങ്ങി വരവെ ചൊവ്വാഴ്ച രാത്രി ഇവര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടുകയും മറിയുകയുമായിരുന്നു. മൂവരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ ഇവടെ മേര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
രണ്ടര വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുന്ന സക്കീര്‍ അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് എത്തിയത് രണ്ടു മാസം മുമ്പാണ്. ഭാരൃ ഹസിന ഒരു മാസം ഗര്‍ഭിണിയാണ്. സ്വാലിഹ്(6), …. 3) മക്കളാണ്. ഫാത്വിമയാണ് മാതാവ്.
ആറുവര്‍,മായി റിയാദിലുള്ള റിയാസ് ബാബു അവിവാത്തിതനാണ്. ഇക്കഴിഞ്ഞ ബലിപെരുന്നാള്‍ അവധിക്കാണ് അവസാനമായി നാട്ടില്‍പോയി മടങ്ങിയെത്തിയത്. ഫാത്വിമയാണ് മാതാവ്.
സുലൈയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകരായ റഷീദ് പെരിഞ്ഞല്‍മണ്ണ, നാസര്‍ കൊണ്ടോട്ടി, എന്‍.ആന്‍.കെ. ഫോറം ചെയര്‍മാന്‍ ബഷീര്‍ പാണ്ടിക്കാട്, സാമൂഹൃ പ്രവര്‍ത്തകനായ തെന്നല മൊയ്തീന്‍ കുട്ടി, ഇന്തൃന്‍ എംബസി അധികൃതര്‍ തുടങ്ങിയവര്‍ അനന്തര നടപടിക്രമങ്ങള്‍ക്ക് രംഗത്തുണ്ട്.
ഫോട്ടോ: സക്കീര്‍, ബാബു.

ജിദ്ദയില്‍ താമസ സ്ഥലത്ത് തീപ്പിടുത്തം. പുക ശ്വസിച്ച് രണ്ട്‌പേര്‍ മരിച്ചു.

ജിദ്ദ: ജിദ്ദയിലെ പ്രമുഖ പട്ടണമായ ബലദില്‍ ഫയര്‍ഫോഴ്‌സിനടുത്ത് മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തിനുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ച് മലപ്പുറം ജില്ലക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാടിനടുത്ത് പാലോളിപറമ്പ് സ്വദേശികളായ കല്ലുപാലന്‍ ഫൈസല്‍ ഖാന്‍(21), പെരിന്തമണ്ണ ആനമങ്ങാട് കല്ലുവാലന്‍ വീട്ടില്‍ മൊയ്തുപ്പു മകന്‍ ഫൈറുസ്(24) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. ഇവരുടെ കുടെ താമക്കാരായ മരിച്ച ഫൈസല്‍ ഖാന്റെ പിതാവ് അബ്ദുല്‍ അസീസ്, കാപ്പില്‍ സുധീര്‍, അരീക്കോട് കൊളങ്ങര സ്വദേശി അബാസ്
പാറക്കടവന്‍, പെരിന്തല്‍മണ്ണ മണ്ണവട്ടത്തൂര്‍ കാപ്പില്‍ ഉനൈസ് ബാബു എന്നിവരെ പുക ശ്വസിച്ച് ഗുരുതരമായ ആവസ്തയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അബ്ദുല്‍ അസീസ്, സുധീര്‍ എന്നിവരൊഴികെ മറ്റുള്ളവരെ ഇന്ന്(ബുധന്‍) രാവിലെ ഒമ്പത് മണിയോടെ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജജ് ചെയ്തിട്ടുണ്ട്. അബ്ദുല്‍ അസീസ്, സുധീന്‍ എന്നിവരുടെ നില അതീവ ഗുരുതരമായിരുന്നു എങ്കിലും സുധീറിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട് എന്നാണ് ഇവരെ പ്രവേശിപ്പിച്ച മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍നിന്നും ലഭിക്കുന്ന വിവരം.
മരിച്ചവരും പരിക്കേറ്റവരും അല്‍ സാജിയ മൊബൈല്‍ ഷോപ്പ് ശൃഖലയില്‍പെട്ട സ്ഥാപനങ്ങളിലെ
ജോലിക്കാരാണ്. ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ്‌വന്ന് ഇവര്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. രണ്ട് ബഡ്‌റൂമും ഒരു ഡൈനിംഗ് ഹാളും ഒരു അടുക്കളയും അടങ്ങുന്നതാണ് ഇവര്‍ താമസിക്കുന്ന സ്ഥലം. രണ്ട് മണിയോടടുത്ത് ഡൈനിംഗ് ഹാളിലുണ്ടായ ഇലക്ട്രിക്ക് ഷോര്‍ട്ട് സര്‍കൃൂട്ടാണ് അപകടം വിളിച്ചുവരുത്തിയത്. ഷോര്‍ട്ട് സര്‍കൃൂട്ട് കാരണം ഉണ്ടായ പുക ഇവര്‍ കിടന്നുറങ്ങുകയായിരുന്ന റുമില്‍ വൃാപിക്കുകയും റുമില്‍നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ പുക ശ്വസിച്ച് അവശരായി വിഴുകയുമായിരുന്നു. ഇവരുടെ കൂടെ താമസിക്കുന്ന അബാസ് പാറക്കടവന്‍ ജനല്‍ ഗ്‌ളാസ് പൊളിച്ച് പുറത്തേക്ക് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ഫയര്‍ഫൊഴ്‌സ് എത്തി വാതില്‍ പൊളിച്ച് റുമിനകത്ത് കുടുങ്ങിയ മറ്റ് ആറുപേരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ സംഭവ സ്ഥലത്തു വെച്ചുതന്നെ പുക ശ്വസിച്ച് ശ്വാസം കിട്ടാതെ ഫൈറുസ് മരിച്ചിരുന്നു. ഫയര്‍ഫോഴ്‌സിനെ വിളിച്ച് പുറത്തേക്ക് വിവരമറിയിച്ച അബാസും തല്‍ഞ്ഞണം അവശനായി വീണിരുന്നു. അല്‍ വതനി ആശുപത്രിയില്‍ വെച്ച് രാവിലെ ഒമ്പത് മണിയോടടുത്താണ് ഫൈസല്‍ ഖാന്‍ മരിച്ചത്.
മരിച്ച ഫൈസല്‍ഖാന്‍ ഒന്നരമാസം മുമ്പും ഫൈറുസ് ഒന്നര വര്‍ഷം മുമ്പുമാണ് ജിദ്ദയില്‍ ജോലിക്കെത്തിയത്. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ജിദ്ദാ കെ.എം.സി.സി. പ്രവര്‍ത്തകര്‍ കര്‍മ്മരംഗത്തുണ്ട്. ജിദ്ദയിലെ വിവിധ സാമൂഹൃ സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ പ്രവൃത്തിക്കുന്നവര്‍ ആശുപത്രി സന്ദര്‍ശിച്ചു.

Tuesday, March 22, 2011

കേളി ഫുട്‌ബോള്‍: അറബ്‌സാസ് റെയിന്‍ബോ സെമിയില്‍


റിയാദ്: ലുലു കപ്പിനും സിറ്റി ഫ്‌ളവര്‍ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള ആറാമത് കേളി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ലീഡേഴ്‌സ് സ്റ്റാറിനെ മറുപടിയില്ലാത്ത മുന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അറബ്‌സാസ് റെയിന്‍ബോ സെമിയിലെത്തി.
റെയിന്‍ബോയുടെ കൃാപ്റ്റന്‍ ജാക്‌സന്‍ ഏറ്റവും നല്ല കളിക്കാരനുള്ള സതേങ്ങാട് ട്രാവല്‍സ് ബത്തയുടെ പ്രതേൃക സമ്മാനത്തിനര്‍ഹനായി. ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത കളിക്കാര്‍ക്ക് ഇന്തോമി റിയാദ് റപമൊട്ടര്‍ മുഹമ്മദലി സമ്മാനവിതരണം നടത്തി. ഖളികാണാനെത്തുന്നവര്‍ക്കായി ആഴ്ചതോറും നടത്തുന്ന സൗജനൃ നെറുക്കെടുപ്പില്‍ വിമാന ടിക്കറ്റിനരത്തനായ ഹാരിസിന് ജെറ്റ് എയര്‍വേസ് പ്രതിനിധി സാലി ടിക്കറ്റ് കൈമാറി.


മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒ.ഐ.സി.സി ജാമ്യത്തുക നല്കി

റിയാദ്: മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, പൊന്നാനി, തവനൂര്‍ നിയമസഭാ മണ്ഡലങ്ങളിലേക്ക് മത്‌സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെക്കാനുള്ള ജാമ്യത്തുക ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മററിക്ക് കീഴിലുള്ള മലപ്പുറം ജില്ലാ കമ്മററി സംഭാവനയായി നല്‍കി. ബത്ഹയിലെ ഒ.ഐ.സി.സി ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നാട്ടിലേക്ക് പോകുന്ന സെന്‍ട്രല്‍ കമ്മററി വൈസ് പ്രസിഡണ്ട് സലീം കളക്കരക്ക് ജാമ്യത്തുകക്കുള്ള ചെക്ക് മലപ്പുറം ജില്ലാ കമ്മററി പ്രസിഡണ്ട് സിദ്ദീഖ് കല്ലൂപറമ്പന്‍ കൈമാറി. ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍ കുമാര്‍, പി.ടി അജയ മോഹന്‍, വി.വി പ്രകാശ് എന്നീ കോണ്‍ഗ്രസ് നേതാക്കളാണ് യഥാക്രമം നിലമ്പൂര്‍, വണ്ടൂര്‍, പൊന്നാനി, തവനൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നും യു.ഡി.എഫ് ടിക്കററില്‍ ജനവിധി തേടുന്നത്.
സെന്‍ട്രല്‍ കമ്മററി പ്രസിഡണ്ട് സി.എം. കുഞ്ഞി കുമ്പള, ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, ഫിറോസ് ബാബു, മലപ്പുറം ജില്ലാ കമ്മററി ജനറല്‍ സെക്രട്ടറി ഷാജഹാന്‍ എടക്കര, ട്രഷറര്‍ ഉമ്മര്‍ ഉത്തേപ്പാടന്‍, സെന്‍ട്രല്‍ കമ്മററി നിര്‍വ്വാഹക സമിതിയംഗം മുസ്തഫ പാണ്ടിക്കാട്, വിശ്വനാഥന്‍ ചെറുകാട്, ജംഷീദ് തുവ്വൂര്‍, ഷൗക്കത്ത് മഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ മുഴുവന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടേയും വിജയത്തിനായി വിവിധ പ്രചരണ പരിപാടികളാണ് റിയാദിലെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മററി ആസൂത്രണം ചെയ്തിരിക്കുന്നത്. വാഹന പ്രചരണ ജാഥകളോടൊപ്പം, കോല്‍ക്കളി, തെരുവു നാടകം മുതലായവ സജജീകരിച്ച പ്രത്യേക വാഹനങ്ങള്‍ എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തും. പ്രവാസി കുടുംബങ്ങളേയും മററും കേന്ദ്രീകരിച്ചു കൊണ്ടുള്ള മററ് ക്യാമ്പയിനുകളും ജില്ലാ കമ്മററി നടപ്പിലാക്കുമെന്ന് പ്രസിഡണ്ട് സിദ്ദീഖ് കല്ലൂപറമ്പന്‍ പറഞ്ഞു.

ഫോട്ടോ: മലപ്പുറം ജില്ലയില്‍ നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്‌സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടി വെക്കാനുള്ള ജാമ്യത്തുക റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മററി പ്രസിഡണ്ട് സിദ്ദീഖ് കല്ലൂപറമ്പന്‍ സെന്‍ട്രല്‍ കമ്മററി വൈസ് പ്രസിഡണ്ട് സലീം കളക്കരക്ക് കൈമാറുന്നു.

ബുറൈദക്ക് സമീപം അല്‍ ബോസറില്‍ യുവാവ് വാഹനം ഇടിച്ച് മരിച്ചു.


ബുറൈദ: ബുറൈദക്ക് സമീപം അല്‍ ബോസറില്‍ കഴിഞ്ഞ ദിവസം രാത്രി സൈക്കിള്‍ യാത്രക്കാരനായ മലയാളി യുവാവ് വാഹനം ഇടിച്ച് മരിച്ചു. വയനാട് പുല്‍പള്ളി തന്തയില്‍ വീട്ടില്‍ മുഹമ്മദ്, ഫാത്തിമ ദമ്പദികളുടെ മകന്‍ മുഹമ്മദ് നൗഷാദ്(37) ആണ് മരിച്ചത്. അല്‍ ബോസില്‍ കൃഷിയിടത്തിലും ഒപ്പം ആടിനെ മേയ്ക്കല്‍ ജോലിയിലുമായിരുന്നു. രാത്രി ജോലി കഴിഞ്ഞ് അടുത്ത ഷോപ്പില്‍ നിന്നും ആഹാര സാധനങ്ങള്‍ വാങ്ങി സൈക്കിളില്‍ മടങ്ങവെ അമിത വേഗതയില്‍ വന്ന സൗദി പൗരന്‍ ഓടിച്ച വാഹനം തട്ടി തല്‍ക്ഷണം മരിക്കുകയായിരുന്നു. ബുറൈദയിലെ സാമുഹൃ പ്രവര്‍ത്തകനായ ഇഖ്ബാല്‍ പള്ളിമുക്കിനെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അറിയിച്ചാണ് മരണവിവരം. ഒന്നര വര്‍ഷം മുമ്പാണ് നൗഷാദ് ഇവിടെ ജോലിക്കെത്തിയത്. ഭാരൃ റുഖിയ. നൗഫിയ(16), നിന്‍സില(14), ഫഹീല(12), അജ്മല്‍(6) മക്കളാണ്. ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം ഇവിടെതന്നെ ഖബറടക്കും.

മക്ക ജയിലില്‍ കഴിയുന്ന മലയാളിയുടെ മോചനത്തിന് വഴിയൊരുങ്ങി


മക്ക: ഫ്രറ്റേണിറ്റി ഫോറത്തിന്റെ ഇടപെടല്‍ മൂലം മലയാളി യുവാവിന്റെ ജയിലില്‍ മോചനത്തിന് വഴി തെളിഞ്ഞു. വാഹനാപകടത്തില്‍ യമനി പൗരന്‍ മരിച്ച കേസില്‍ മൂന്ന് മാസമായി മക്ക ജയിലില്‍ കഴിയുന്ന തിരൂരങ്ങാടിക്കടുത്ത വെന്നിയൂര്‍ ചുള്ളിപ്പാറ സ്വദേശി ശുഎൈബിന്റെ(22) മോചനത്തിനാണ് വഴിയൊരുങ്ങിയത്. മരിച്ച യമനി പൗരന്റെ കുടുംബത്തിന് കോടതി നല്‍കാന്‍ വിധിച്ച 75,000 റിയാല്‍ ബ്ലഡ് മണി ബുധനാഴ്ച കോടതിയില്‍ നല്‍കുമെന്ന് ഫോറം പ്രവര്‍ത്തകര്‍ അറിയിച്ചു. സുമസ്സുകളുടെയും ശുഎൈബിന്റെ ബന്ധുക്കളുടെയും സ്‌പോണ്‍സറുടെയും സഹായത്തോടെ ബ്ലഡ് മണി നല്‍കാനുള്ള തുക കണ്ടെത്തിയിട്ടുണ്ട്. ഹൗസ്്‌ഡ്രൈവറായി ജോലി ചെയ്യുന്ന ശുഎൈബ് ഓടിച്ച വാഹനം ഇടിച്ച് യമനി പൗരന്‍ മരിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ശുഎൈബ് പുതിയ വിസയില്‍ മക്കയിലെത്തിയത്. വിസയുടെ കടം തീരുന്നതിന് മുമ്പെ ശുഎൈബ് അപകടത്തില്‍ പെടുകയായിരുന്നു. വൃദ്ധരായ മാതാപിതാക്കളും എട്ട് മക്കളുമടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായ ശുഎൈബ് ജയിലിലായതോടെ കുടുംബം ഏറെ കഷ്ടപ്പാടിലാണ് കഴിയുന്നത്. പിതാവ് അബ്ദുറഹ്മാന് സംസാര ശേഷിയില്ല. ശുഎൈബിന് താഴെയുള്ള സഹോദരങ്ങളെല്ലാം വിദ്യാര്‍ഥികളാണ്. മക്കയിലെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരായ അശ്‌റഫ് ഇരിട്ടി, മുസ്തഫ എം ബി, മാനു സുഫ്‌റാത്ത് എന്നിവരാണ് കേസിലാവശ്യമായ സഹായം നല്‍കിയത്.

Monday, March 21, 2011

സ്‌പോണ്‍സര്‍ എക്‌സിറ്റ് വിസ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡീപോര്‍ട്ടേഷന്‍ സെന്റെര്‍ മേധാവിയുടെ സഹായത്താല്‍ അബ്ദുസ്സമദ് നാട്ടില്‍ പോയി.


ജാഫറലി പാലക്കോട്

റിയാദ്: സ്‌പോണ്‍സറില്‍ നിന്നും ചാടി പുറത്ത് ജോലി ചെയ്തതിന്റെ പേരില്‍ സ്‌പോണ്‍സര്‍ എക്‌സിറ്റ് നല്‍കാതിരുന്ന പത്തനാപുരം പുന്നല സ്വദേശി അബ്ദുസ്സമദ് റാവുത്തര്‍ റിയാദിലെ സാമൂഹൃ പ്രവര്‍ത്തകരുടേയും
ഡീപ്പോര്‍ട്ടേഷന്‍ മേധാവിയുടേയും സഹായത്താല്‍ അവസാനം നാട്ടിലേക്ക് തിരിച്ചുപോയി. എട്ട് മാസത്തോളം ജോലി ചെയ്തിട്ടും വേതനമൊന്നും നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു അബ്ദുസ്സമദിന് സ്‌പോസറില്‍നിന്നും
ണ്‍ ഒളിച്ചോടിപോകേണ്ടിവന്നത്.

2008ല്‍ അമ്പതിനായിരം രുപ കൊടുത്ത് ഒരു നാട്ടുകാരനില്‍നിന്നായിരുന്നു വിസ കരസ്ഥമാക്കിയത്. എഴുന്നൂറ് റിയാല്‍ ശമ്പളം, ഭക്ഷണം, താമസ സൗകരൃം എന്നിവയായിരുന്നു വാഗ്ദാനം. വീട്ടു DRIVER ജോലിക്കാരനായിട്ടായിരുന്നു റിയാദില്‍ എത്തിയത്. എന്നാല്‍ എട്ട് മാസം കഴിഞ്ഞിട്ടും ശമ്പളവും താമസ സൗകരൃവും നല്‍കാത്തതിനെ തുടര്‍ന്നും ഡ്രൈവിംഗ് ലൈസിനൊ ഇകാമ എന്ന തിരിച്ചറിയല്‍ രേഖയൊ നല്‍കാത്തതിനെ തുടര്‍ന്നും ഗതൃന്തരമില്ലാതെ സ്‌പോണ്‍സറെ വിട്ട് ഒളിച്ചോടിപോകേണ്ടിവന്നു.
സ്‌പോണ്‍സര്‍ അറിയാതെ ലഭൃമായ ജോലികളെല്ലാം കുറഞ്ഞ ശമ്പളത്തിന് ചെയ്ത് നാട്ടിലെ കുടുംബത്തിന് തെല്ലാരാശ്വാസം നല്‍കി കഴിഞ്ഞുകുടുന്നതിനിടയിലാണ് കാലിനുബാധിച്ച അസുഖം തുടര്‍ന്നും ജോലി ചെയ്യന്‍ തടസ്സമായത്. ഇക്കാമയും പാസ്‌പോര്‍ട്ടും ഇല്ലാത്തതിനാല്‍ നല്ല ചികില്‍സതേടി ആശുപത്രിയില്‍ ചെല്ലാനും കഴിയാതെയായി. അതോടൊപ്പം താമസ രേഖകള്‍ ഇല്ലാത്തതിനാല്‍ നാട്ടിലെത്താനുള്ള വഴിയും മുടങ്ങി. ഇതിനിടയില്‍ സൗദി ഗവണ്‍മെന്റ് പൊതുമാപ്പ് പ്രഖൃാപിച്ചതിന്റെ അടിസ്ഥാനത്തില്‍ സാമൂഹൃ പ്രവര്‍ത്തകരുടെ ശ്രമ ഫലമായി ഇന്തൃന്‍ എംബസിയില്‍ നിന്നും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു. സ്‌പോണ്‍സറില്‍നിന്നും ചാടിപ്പോയവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്ലൃം ലഭിക്കാത്തിനാല്‍ പല ഏജന്റുമാരേയും വളഞ്ഞ വഴിക്ക് സമിപിച്ചെങ്കിലും ഏറെ നാള്‍ അതിനുവേണ്ടി നടന്ന് സമയം പാഴായത് മാത്രം മിച്ചം.

ഇതിനിടയിലാണ് കെ.ആര്‍.ഡബ്‌ളിയു പ്രവര്‍ത്തകരായ ഷിബു പത്താപുരം, ബഷീര്‍ പാണക്കാട് തുടങ്ങിയവരെ കണ്ട് മുട്ടിയതും ഇന്തൃന്‍ എംബസിയുമായി ബന്ധപ്പെടുന്നതും. ഇന്തൃന്‍ എംബസി അംഗികാര പത്രം നല്‍കിയതിന്റെ വെളിച്ചത്തില്‍ സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് സംസാരിച്ചുവെങ്കിലും ഇദ്ദേഹത്തെ നാട്ടിലേക്ക് തിരിച്ചയക്കുന്ന കാരൃത്തില്‍ സ്‌പോണ്‍സര്‍ നിസ്സഹകരിക്കയായിരുന്നു. ഡിപ്പോര്‍ട്ടേഷന്‍ സെന്റെര്‍ മേധാവി മുഖേന സ്‌പോണ്‍സറെ ബന്ധപ്പെട്ടിടും ഫലമുണ്ടായില്ല. സ്‌പോണ്‍സര്‍ സഹകരിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ ഡീപ്പോര്‍ട്ടേഷന്‍ സെന്‍െര്‍ മേധാവി മുന്‍കൈ എടുത്ത് അബ്ദുസ്സമദിന്റെ പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റടിപ്പിച്ചതിന്റെ ഫലമായി കഴിഞ്ഞ ദിവസം അബ്ദുസ്സമദ് എയര്‍ ഇന്തൃാ വിമാനത്തില്‍ നാട്ടിലേക്ക് പറന്നു.

ജാഫറലി പാലക്കോട്
ജിദ്ദട, സൗദി അറേബൃ, മൊബൈല്‍ 00966-509986807

Saturday, March 19, 2011

ഇടതുപക്ഷ അനുഭാവ സംഘടനകളില്‍നിന്നും രാജിവെച്ച് കെ.എം.സി.സിയില്‍ അംഗത്വമെടുക്കുന്നു.

ബുറൈദ: കേരളത്തിലെ മാറിവരുന്ന രാഷ്ട്രീയ സാഹചരൃത്തില്‍ ഇന്തൃന്‍ നാഷണല്‍ ലിഗിന്റെ പ്രവാസി പോഷക സംഘടനയായ ഐ.എം.സി.സി. ഭാരവാഹികളടക്കം നിരവധി ഇടത് പക്ഷ അനുഭാവികള്‍ മുസ്‌ലിം ലിഗിന്റെ പോഷക സംഘടനയായ കെ.എം.സി.സിയില്‍ അണിചേരുന്നതായി ബുറൈദയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബുറൈദ ഐ.എം.സി.സി. മുന്‍ സെക്രട്ടറി അലവികുട്ടി വളാഞ്ചേരി, ഐ.എം.സി.സി. മലപ്പുറം ജില്ലാ ബുറൈദാ കമ്മിറ്റി പ്രസിഡണ്ട് റഷീദ് പാറക്കാരന്‍, ഇടത്പക്ഷ അനുഭാവികളായ മേലേടത്ത് ഉബൈദത്ത്, ഹമീദ് വടക്കാങ്ങര, പാറക്കാരന്‍ ഇഖ്ബാല്‍ എടവണ്ണ തുടങ്ങി നിരവധിപേര്‍ കെ.എം.സി.സി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വെച്ച് ആല്‍ഫാ മുഹമ്മദ് ഹാജിയില്‍ നിന്നും അംഗത്വം ഏറ്റുവാങ്ങി. ബഷീര്‍ ഒതായി അധൃക്ഷത വഹിച്ചു. യു.ഡി.എഫ് പോഷക സംഘടനകളുടെ കൂട്ടായ്മയായ യു.സി.എഫ് ചെയര്‍മാന്‍ ഇഖ്ബാല്‍ പള്ളിമുക്ക് യോഗം ഉല്‍ഘാടനം ചെയ്തു. തെറ്റുകള്‍ മാത്രം ചെയ്തുകൂട്ടിയ സി.പി.എം കഴിഞ്ഞ അഞ്ചുവര്‍ഷം തെറ്റുതിരുത്തല്‍ നടപടികളുമായി മുന്നോട്ട് പോയിട്ടും ഇടത് സര്‍ക്കാറിനും പാര്‍ട്ടിക്കും ജനങ്ങളില്‍നിന്ന് അകലാനേ കഴിഞ്ഞുള്ളൂ. മത മേലധൃക്ഷന്‍മാരേയും കോടതികളേയും തള്ളിപറഞ്ഞും ധിക്കാരപരമായ നടപടികള്‍ കൈകൊണ്ടും ലോട്ടറി മാഫിയകളെ വളര്‍ത്തുകയും ചെയ്തിരുന്ന ഇടതു സര്‍ക്കാറിനെ അധികാരത്തില്‍നിന്നും അകറ്റി നിര്‍ത്താനും യു.ഡി.എഫിനെ ഭരണസാരഥൃത്തിലേറ്റാനും കോണ്‍ഗ്രസ്സ്, ലീഗ് അനുഭാവികളടക്കമുള്ളവര്‍ ഒന്നിച്ചു നില്‍ക്കണമെന്നും വരും ദിവസങ്ങളില്‍ നിരവധി പേര്‍ ഇടത് അനുഭാവ സംഘടനകളില്‍നിന്നും രാജിവെച്ച് സംഘടനയില്‍ എത്തിച്ചേരുമെന്നും യോഗത്തില്‍ പ്രസംഗിച്ചവര്‍ പറഞ്ഞു.

സി.എം. ചെറുകര, മൊയ്തീന്‍ കുട്ടി കുരുതേരി, അല്‍ഫാ മുഹമ്മദ് ഹാജി, നൗഷാദ് പട്ടാമ്പി, ബഷീര്‍ വെള്ളില, റഫീഖ് പെരുവള്ളൂര്‍ സംസാരിച്ചു. സിദ്ദീഖ് മേലങ്ങാടി സ്വാഗതവും ഷൗക്കത്ത് പന്നിയോട് നന്ദിയും പറഞ്ഞു.

ഫോട്ടോ: വിവിധ ഇടത് അനുഭാവ സംഘടനകളില്‍നിന്നും രാജിവെച്ച് കെ.എം.സി.സി.യില്‍ എത്തിയവര്‍ക്ക് ആല്‍ഫാ മുഹമ്മദ് ഹാജി അംഗത്വം വിതരണം ചെയ്യുന്നു.

Orders of the King .. Welcome from the young and the unemployed

http://tripwow.tripadvisor.com/tripwow/ta-011b-2124-e5fa?ln

After the leader’s speech and the Royal Decrees,

People joy all over KSA

Yesterday, a public joy prevails all the streets of KSA after the King’s speech (MAPH) which bears many national meanings and

implications;

t

hen, it was followed by Royal Decrees which were sincere good

news from our leader. The d

ecrees aimed at the people welfare and pride in addition to the

nat

ional mission achieved by the governmental authorities in a new way that will achieve the present demands and the future strategies for the sake of our country and the next generations.

The King’s speech and the Royal Decrees paid attention to the people and their

welfare which are considered one of the development basics. This grant

didn’t focus only on the present demands but also the bright future for our children,

grandch

ildren and the sinc

ere and loyal persons for their country and religion.








Friday, March 18, 2011

Health benefits of Salat

Different postures of Salat. In every posture there are certain health benefits, for example, bowing position tones stomach muscles, abdomen and kidneys and the spine becomes supple and flexible, while the spinal nerves are nourished. In doing Sujud, there is less chance of getting headache, spasms, aches, etc. due to the fact that the electrostatic charges are dissipated and discharged.SALAT has been made compulsory on all believers in all situations. It is an activity which cannot be neglected under any circumstance. This obligation on us should not be regarded as a burden, but rather it should be cherished and appreciated.
The Arabic word “Salah,” doesn’t only mean “prayer,” because “pray” basically means to address a prayer to God or another deity, according to the Oxford dictionary. “Salah,” is a word with a broad meaning, which doesn’t only mean prayer, but also means goodness, righteousness and godliness. In Salah, we not only ask from Allah but we also thank Him, praise Him and at the same time receive guidance from Him. Salah in the true sense is programming or conditioning.

The prayer conditions us to stay away from forbidden and shameful actions, and encourages us to do righteous and sensible deeds. Since we humans have limited free will, this conditioning will help us and enable us to stay away from forbidden things, and enjoin on what is not forbidden. A healthy body requires three meals a day. Similarly, the spiritual soul requires five times Salah a day.
Besides attaining spiritual upliftment from performing one’s Salat, one may also gain many physical and psychological benefits. Prophet Muhammad (peace be upon him) is recorded in a Hadith (Ibn Majah) stating that prayer is a cure for many diseases. The wisdom in this claim can be understood when assessing the physical benefits of the act of prayer.
The process of performing Salat expects certain movements and actions, these actions performed at least five times a day have been found to equate to jogging or walking at a rate of three miles an hour.

This is a basic level of exercise strongly advocated by doctors and members of the medical fraternity on a whole. The importance of exercise is undeniable, with potential benefits to the cardiac, respiratory, skeletal and muscular system. The dynamics of Salat contribute to the improvement of all of these systems, with specific emphasis on the muscular and cardiac systems. Before we delve into a detailed discussion, it needs to be noted that the purpose of performing Salat should not be to obtain health benefits, but rather to fulfill a religious requirement. The fact that there are physical benefits associated with prayer comes as a blessing.
In Salah, when we perform ruku that is bowing down, extra blood flows into the upper part of the body. The spine becomes supple and flexible, while the spinal nerves are nourished. This relieves backache and pain. This is a good posture for reducing flatulence. This action stretches the lower back, thighs, and calves while blood gets pumped into the upper torso. Bowing position tones stomach muscles, abdomen and kidneys. When we come back to the standing position (after ruku), the blood which has entered into the upper part of the body, comes back to normal and the body is relaxed. As a result, this blood carries away toxins and releases tension.
When we do Sujud, which is basically the prostration to the ground with eight parts of the body touching the floor, the forehead on the ground which is the best position of Salat. It is the most relevant part of Salat. Daily, the human beings are propounded by electrostatic charges from the atmosphere, which exudes perspiration in the central nervous system which gets super-saturated.

These extra electrostatic charges have to be dissipated and discharged, otherwise resulting in headache, neck ache, muscles spasms, etc. No wonder people regularly take tranquillizers and drugs to relieve the pain. These electrostatic charges are dissipated and discharged when the frontal lobe of the brain is put on the ground, in Sujud. There is dominance of the frontal lobe, and the thinking capacity of the brain is not on the top of the brain, but in the frontal lobe.
In doing Sujud, there is less chance of getting headache, spasms, aches, etc. due to the fact that the electrostatic charges are dissipated and discharged.
Moreover, the Sujud allow extra blood supply to enter the brain, which enables it to become healthier. It also has a positive effect on memory, vision, hearing, concentration and the psyche. In addition, extra blood flows into the skin, neck and face which increases circulation of blood of the skin, neck and face, which is very healthy especially in cold seasons.

Also, it allows mental toxins to be cleaned by blood. This is also very good for the brain. This prevents diseases such as: Fibromyalgia (Fibrositis) and chilblains. During the Sujud, there is drainage of the paranasal sinuses, thus there are less chances of getting sinusitis which consists of inflammation of the linings of the sinuses that surround the nose.

In certain forms of yoga, some adherents stand on their heads for the purpose of blood flowing to the brain, which we Muslims have been doing for centuries.

Ministry issues repairmen rule for girls’ schools

RIYADH: The Ministry of Education has issued new rules governing the entrance of repairmen into girls’ schools.
Al-Watan Arabic daily reported that a “curfew” is to be imposed on all pupils and teachers while workmen are on the premises and that school principals are to be held “fully responsible” for repairmen brought into schools to perform maintenance work.
The orders, a copy of which was seen by the newspaper, state that school principals must ensure no teachers and staff move about the premises while repairmen are on site and that the workmen must be accompanied at all times by a school security guard from the moment they enter the school until they complete their work and depart the premises.
Workers are also required to present school maintenance and operations offices with a document certifying that work has been completed.